Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫിഷറീസിന്റെ രജിസ്‌ട്രേഷന്‍ നിബന്ധനയില്‍ വലഞ്ഞ് ബോട്ട് യാര്‍ഡുകള്‍

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.

Janmabhumi Online by Janmabhumi Online
Jan 17, 2021, 11:45 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രജിസ്‌ട്രേഷന്‍ നിബന്ധന ബോട്ട് യാര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നു. അരലക്ഷം രൂപ ഡിപ്പോസിറ്റും 10,000 രൂപ ലൈസന്‍സ് ഫീസ് അടച്ചും ഫിഷറീസ് ബോട്ടുയാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മേഖലയ്‌ക്ക് തിരിച്ചടിയായത്. അഷ്ടമുടിക്കായലിന്റെ ചില തീരങ്ങളിലും ആയിരം തെങ്ങ് ടി എസ് കനാലിന്റെ തീരത്തും വിരലില്‍ എണ്ണാവുന്ന ഫിഷിംഗ് ബോട്ട് യാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. യാര്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലായെന്ന പേരില്‍ ഫിഷറീസ് രജിസ്‌ട്രേഷന്‍ നിഷേധിച്ചതിനാല്‍ ഇവിടെ രണ്ടുബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്.  

തീരപരിപാലന നിയമം കിടക്കുന്നതുമൂലം, ബോട്ടുയാര്‍ഡുകള്‍ മാറ്റി മറ്റെന്തെങ്കിലും തുടങ്ങാനുമാകില്ല. യാര്‍ഡുകള്‍ക്ക് വ്യവസായവകുപ്പ് അനുമതി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ കണ്‍സന്റ് എന്നി നിബന്ധനകള്‍ നേരത്തെ തന്നെയുണ്ട്.  

പുതിയ നിബന്ധനയുടെ പേരില്‍ ബോട്ടു യാര്‍ഡുകള്‍ പൂട്ടാന്‍ ശ്രമിക്കുന്നത് മേഖലയിലെ നൂറുകണ്കകിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുമെന്നതാണ് അവസ്ഥ. നിബന്ധന പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കടബാധ്യതകള്‍ കാരണം പല യാര്‍ഡുകളും ബാങ്ക് ജപ്തിഭീഷണിയിലാണ്.  

പുതിയതായി വയ്‌ക്കുന്ന ബോട്ടുകള്‍ ഫിഷറീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യാര്‍ഡ് ഫീസ് അടയ്‌ക്കാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍ ജില്ലയിലെ വള്ളക്കാരും ബോട്ടുകാരും ലൈസന്‍സും മറ്റാവശ്യങ്ങള്‍ക്കുമായി നിറഞ്ഞ് കിടക്കുന്ന നീണ്ടകര ഫിഷറീസ് ആഫീസിലേക്ക് യാര്‍ഡുകളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി വന്ന്രജിസ്‌ട്രേഷന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും യാര്‍ഡുകാര്‍ പറയുന്നു.  

യാര്‍ഡുകളുടെ പ്രവര്‍ത്തനം

ബോട്ട് യാര്‍ഡുകളിലാണ് ഫിഷിംഗ് ബോട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം വല്ലപ്പോഴും മാത്രം. ബോട്ടുനിര്‍മ്മിക്കാന്‍ വരുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയാണ് യാര്‍ഡുകാര്‍ ചെയ്യുന്നത്. ചിലര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ബോട്ടു നിര്‍മ്മിക്കാന്‍ അവസരം ലഭിക്കും.  

യാര്‍ഡ് ഉടമകള്‍ക്ക് ബോട്ട് നിര്‍മിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുമ്പോള്‍ യാര്‍ഡ് വാടക മാത്രമാണ് ലഭിക്കുന്നത്. ഈയിനത്തില്‍ ദീര്‍ഘ നാളത്തേക്ക് ഒരുലക്ഷം രൂപ വരെ കിട്ടിയേക്കും.  

ബോട്ടു നിര്‍മ്മാണം ഇല്ലാത്തപ്പോള്‍ യാര്‍ഡിലെ മൂന്നു തൊഴിലാളികള്‍ ചെറിയ വെല്‍ഡിംഗ് ജോലികളും മറ്റും ചെയ്തു കഴിച്ചുകൂട്ടും. ചില ബോട്ടുയാര്‍ഡുകള്‍ പൂട്ടിയിടും. ഇപ്പോള്‍ മിക്ക ബോട്ടുകളുടേയും എന്‍ഞ്ചിന്‍ റിപ്പയറിംഗും മറ്റും എഞ്ചിന്‍ കമ്പനിക്കാര്‍ തന്നെ നേരിട്ടാണ്.

Tags: BoatFisheriesBoat yard
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

Kerala

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

Kerala

കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു, തൊഴിലാളികളെയും രക്ഷപ്പെടുത്തി

Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Kerala

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies