Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ സമഗ്രരാഷ്‌ട്ര സ്വപ്‌നം

ചരിത്രം നിര്‍ച്ച ഛത്രപതി 38

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 9, 2021, 05:50 pm IST
in Samskriti

കൊങ്കണത്തെ അധികാരത്തില്‍ നിര്‍ത്തണമെങ്കില്‍ നാവികസേനയും ജലദുര്‍ഗവും തുറമുഖവും ശക്തിപ്പെടുത്തണം. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പോര്‍ത്തുഗീസുകാരും ഇംഗ്ലീഷുകാരും വളരെ ദൂരത്ത് നിന്ന് വന്ന് ഇവിടെ വ്യാപാരം ചെയ്യുന്നതോടൊപ്പം ഭരണത്തിലും കൈകടത്താനാരംഭിച്ചിരുന്നു. ഇത് ശിവാജിയുടെ മുന്നില്‍ തന്നെ നടക്കുന്നുണ്ടായിരുന്നു. ഹിന്ദുസ്ഥാനത്ത് മുസ്ലിങ്ങള്‍ എത്ര അപകടകാരികളാണൊ അത്രയും തന്നെ ഈ വിദേശികളും അപകടകാരികളാണ്, ഇവരെ നിയന്ത്രിക്കാന്‍ നാവികസേനയല്ലാതെ വേറെ ഉപായങ്ങളില്ല. ജംജീരയിലെ സിദ്ദിയില്‍ നിന്നും കൊങ്കണത്തെ രക്ഷിക്കാന്‍ 1660 ല്‍ ശിവാജി സുവര്‍ണദുര്‍ഗ് എന്ന പേരില്‍ ഒരു കോട്ട നിര്‍മിച്ചിരുന്നു.

ഒരിക്കല്‍ ശിവാജി മാലവണ സമുദ്രതീരത്ത് കടലിലേക്ക് നോക്കിനില്‍ക്കയായിരുന്നു. വളരെ ദൂരത്തല്ലാതെ പടിഞ്ഞാറന്‍ കടല്‍ തീരത്ത് ഒരു ദ്വീപ് കണ്ടു. പെട്ടെന്ന് ഒരു തോണി വരുത്തി അതില്‍ കയറി ആ  ദ്വീപിലെത്തി. സമുദ്രയാത്ര നിഷിദ്ധമായിരുന്ന കാലമായിരുന്നു അത്. ശിവാജിയുടെ പ്രഥമ സമുദ്രയാത്രയായിരുന്നു അത്.

1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുക്കള്‍ വലിയ കപ്പലുകള്‍ ഉണ്ടാക്കി ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് വ്യാപാരം ചെയ്യുകയും ഈ ഭൂമിയുടെ ഭവ്യസംസ്‌കൃതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പരമ്പര നിലച്ചുപോയി. സമുദ്രയാത്ര നിഷിദ്ധമായി അങ്ങനെയൊരു മിഥ്യാചാരം തുടങ്ങി. അഞ്ഞൂറ് വര്‍ഷത്തെ നിഷേധത്തെ ഭേദിച്ച് ശിവാജി സമുദ്ര യാത്ര ചെയ്തു. ഹിന്ദുവീരന്മാരുടെ പ്രയത്‌നം കൊണ്ട് സമുദ്രം കീഴടക്കി. ആ ദ്വീപില്‍ ഒരു കോട്ട പണിതു. 1664 ല്‍ പണിത അതിന് സിന്ധുദുര്‍ഗം എന്നു പേരിട്ടു.

പടിഞ്ഞാറന്‍ സമുദ്രത്തിന്റെ പേര് സിന്ധുസാഗരം എന്നായതിനാലാണ്, അവിടെ നിര്‍മിച്ച കോട്ടയ്‌ക്ക് സിന്ധുദുര്‍ഗം എന്നു പേരിട്ടത്. അര്‍ത്ഥപൂര്‍ണമായ പേര്. സ്വാഭിമാനികളല്ലാത്തവര്‍ ഇതിനെ അറേബ്യന്‍ കടല്‍ എന്നാണ് വിളിക്കുന്നത്. നാനൂറ് വര്‍ഷം മുന്‍പ് സ്വാഭിമാനിയായ രാഷ്‌ട്രദ്രഷ്ടാ ശിവാജി കോട്ടയ്‌ക്ക് പേരിടുമ്പോള്‍ സമഗ്രമായ രാഷ്‌ട്രം അദ്ദേഹത്തിന്റെ ദൃഷ്ടിയിലുണ്ടായിരുന്നു.

ശിവാജിയുടെ പ്രതിഭയുടെയും പ്രതാപത്തിന്റെയും പ്രതീകമായി ഇന്നും സിന്ധുസാഗരത്തില്‍ സിന്ധുദുര്‍ഗം നിലകൊള്ളുന്നു. ഇതിന്റെ നിര്‍മാണത്തില്‍ സൂറത്തില്‍നിന്നു ലഭിച്ച ധനം ഉപകരിച്ചു. ഇത്തരത്തിലുള്ള സാഹസിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ശിവാജി അജയ്യനാണെന്ന ബോധം എല്ലാ ഭാഗത്തും എല്ലാവരിലും ഉണ്ടായിത്തുടങ്ങി. ശത്രുക്കളില്‍ വലിയ ഭയം ജനിപ്പിച്ചു. പാശ്ചാത്യ അധികാരികള്‍ നടത്തിയ കത്തിടപാടുകളില്‍ നിന്നും ഈ കാര്യം ബോധ്യപ്പെടും. ഇങ്ങനെ സ്വരാജ്യത്തിന്റെ ഭാഗ്യസൂര്യന്‍ ഉദിച്ചുയരുകയായിരുന്നു.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.