Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിന് പിന്നില്‍ പി. രാജീവ്, പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി; ഏരിയാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി അടക്കം പങ്കെടുത്തില്ല

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പി. രാജീവിന് ഇവിടെ നിന്ന് മത്സരിക്കാനും താത്പ്പര്യമുണ്ട്. അതിനുവേണ്ടിയാണ് സക്കീര്‍ ഹുസൈനെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയിലേക്ക് എത്തിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jan 9, 2021, 01:05 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്‌പെന്‍ഷനിലായ സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ കളമശ്ശേരി സിപിഎം ഏരിയ കമ്മറ്റിയില്‍ പൊട്ടിത്തെറി. ആരോപണ വിധേയനായ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കൂടാനിരുന്ന ഏരിയ കമ്മിറ്റി ഏരിയ സെക്രട്ടറി അടക്കം പങ്കടുത്തില്ല. മുന്‍ എംഎല്‍എ എ.എം. യൂസഫും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. 21 പേര്‍ ഉള്ള കമ്മിറ്റിയില്‍ 7 പേര്‍ മാത്രം ആണ് വന്നത്. അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഏരിയാ കമ്മിറ്റിയോഗം മാറ്റിവെച്ചു.  

അതേസമയം പി. രാജീവ് ആണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കുന്നതിന് വേണ്ടി ചരട് വലിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പി. രാജീവിന് ഇവിടെ നിന്ന് മത്സരിക്കാനും താത്പ്പര്യമുണ്ട്. അതിനുവേണ്ടിയാണ് സക്കീര്‍ ഹുസൈനെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയിലേക്ക് എത്തിച്ചിരിക്കുന്നത്. സക്കീര്‍ ഇല്ലാതിരുന്ന സമയത്തു കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ പാര്‍ട്ടിക്കു കൂടുതല്‍ കൗണ്‍സിലര്‍മാരെ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

സക്കീര്‍ ഹുസൈനെ തിരുച്ചെടുത്ത ജില്ലാ കമ്മിറ്റി നടപടി ശെരി വെക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാണെന്റെ പേര്‍സണല്‍ സ്റ്റാഫ് ആയിരുന്ന ഷാജഹാന്‍ കഴിഞ ദിവസം സാകിര്‍ ഹുസൈന്‍ എതിരെ സാമൂഹിക മാധ്യമത്തില്‍ വീഡിയോ ഇട്ടിരുന്നു.  സക്കീറിന്റെ വിദേശ യാത്ര, സ്വത്ത് സമ്പാദ്യം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.  

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് കഴിഞ്ഞ ജൂണിലാണ് സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും പ്രാഥമിക അംഗത്വം ആറുമാസത്തേക്ക് സസ്‌പെന്റ്് ചെയ്യാനും തിരുമാനിച്ചത്. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിന് തൊട്ടു പിന്നാലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി  ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇത്ര വേഗം തിരിച്ചുവരാന്‍ എങ്ങനെ കഴിഞ്ഞെന്ന് സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കളെയും ആശ്ചര്യപ്പെടുത്തുന്നു. എം.എം. ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, കെ.എ. ചാക്കോച്ചന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കുപോലും പാര്‍ട്ടി നടപടിയില്‍ നിന്ന് ഇത്ര എളുപ്പത്തില്‍ മോചിതരാകാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും എളമരം കരീം കമ്മീഷന്‍ കുറ്റവിമുക്തനാക്കിയതോടെ വീണ്ടും തിരികെയെത്തി. മുന്‍ ലോക്കല്‍ സെക്രട്ടറി കെ.കെ. ശിവനാണ് സക്കീറിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സക്കീറിന് അഞ്ച് വീടുകള്‍ ഉണ്ടെന്നും നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നുമായിരുന്നു പരാതി. ഇത് അന്വേഷിക്കാന്‍ സംസ്ഥാന സമിതിയംഗം സി.എം. ദിനേശ് മണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.  

കൂടാതെ ദുബായ്യിലേക്ക് എന്ന് പറഞ്ഞ് സക്കീര്‍ നടത്തിയ വിദേശ യാത്രകള്‍ ബാങ്കോക്കിലേക്കായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തി. അവസാന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സക്കീര്‍ എറണാകുളത്തെ ഒരു സഹകരണ ബാങ്കില്‍ 75 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.  

സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗവും  പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദത്തില്‍പ്പെട്ട അയ്യനാട് സഹകരണ ബാങ്ക് ഡയറ്കടര്‍ ബോര്‍ഡ് അംഗം സിയാദിന്റെ ആത്മഹത്യാക്കുറിപ്പിലും സക്കീറിന്റെ പേരുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കാനും ജില്ലാ കമ്മിറ്റി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സക്കീറിനെതിരെ നാല് അന്വേഷണ കമ്മീഷനെയാണ്  ഇതുവരെ പാര്‍ട്ടി നിയോഗിച്ചത്.  ഈ സാഹചര്യത്തില്‍ ജനസ്വാധീനമില്ലാത്ത സക്കീറിനെ നിയമസഭ തെരഞ്ഞെടുപ്പിനായി ഫണ്ട് സമാഹരണ ശേഷി മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഎമ്മിനുള്ളിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. കോടികളുടെ ടാര്‍ഗറ്റ് സക്കീറിന് പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Tags: cpmsakeer hussainKalamassery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

Vicharam

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies