Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേസരി വാരിക ചടങ്ങില്‍ എം.കേശവമേനോന്‍ പങ്കെടുത്തതിനെതിരെ എന്‍ മാധവന്‍കുട്ടി ; വിചാരകേന്ദ്രം പരിപാടികളില്‍ മാധവന്‍കുട്ടി പങ്കെടുത്തിരുന്നു

മാധവന്‍കുട്ടി ഇന്ത്യന്‍ എക്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെയടക്കമുള്ള വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു.

Janmabhumi Online by Janmabhumi Online
Dec 31, 2020, 08:10 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം.കേശവമേനോന്‍ പങ്കെടുത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകനും സി പി എം സഹയാത്രികനുമായ എന്‍ മാധവന്‍കുട്ടി .മാധവന്‍കുട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് തന്റെ അസഹിഷ്ണുതപ്രകടിപ്പിച്ചിരിക്കുന്നത്- കേശവമേനോന്‍ ഇടത് പക്ഷക്കാരനായിരുന്നുവെന്നും ഇത്ര വേഗം വലത്തോട്ട് മാറുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് മാധവന്‍കുട്ടിയുടെ കരച്ചില്‍

.കോഴിക്കോട്ടെ വിരമിച്ചവരും അല്ലാത്തവരുമായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടി. ബാലകൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, എന്‍.പി ചേക്കുട്ടി, കമാല്‍ വരദൂര്‍ ,വി.ഇ.ബാലകൃഷ്ണന്‍, ഹരീഷ് കടയപ്രത്ത്, എ.കെ.അനുരാജ് തുടങ്ങി നിരവധി പേര്‍.മാധ്യമസ്ഥാപനത്തിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ മാധ്യമ മേഖലയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കേശവമേനോന്‍ വേദിയിലും.കോവിഡ്‌നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകംക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.ഇതിലാണ് മാധവന്‍കുട്ടി പ്രകോപിതനായത്.കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ ‘

കോഴിക്കോട്ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്  പങ്കെടുത്ത കേസരി ആസ്ഥാന മന്ദിരം ഉത്ഘാടന ചടങ്ങില്‍ ആശംസ  നേര്‍ന്നു മുന്‍ മാതൃഭൂമി പത്രാധിപര്‍എം കേശവ  മേനോന്‍ .  

കേശവമേനോന്‍  മാതൃഭൂമിയില്‍  വരുന്നതിനു മുന്‍പ് ദി ഹിന്ദു ഗ്രൂപ്പിന്റെ  ഇടതു പക്ഷ ഇംഗ്ലീഷ്  മാസിക യായ  ഫ്രണ്ട് ലൈനിന്റെപത്രാധിപ സമിതിയില്‍ ഉന്നത സ്ഥാനം വഹിച്ച മാധ്യമ  പ്രവര്‍ത്തക നായിരുന്നു.

ഞാന്‍ അറിയുന്ന കേശവ  മേനോന്‍ ഇത്രവേഗം പടിപടിയായി ഇടതു നിന്നു  വലത്തോട്ട്   മാറുമെന്ന് ഒരിക്കലുംകരുതിയില്ല.’

മാധവന്‍കുട്ടി ഇന്ത്യന്‍ എക്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെയടക്കമുള്ള വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അന്ന് എസ്.ഗുരുമൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലപ്പത്ത് പ്രധാന ചുമതലയില്‍ ഉണ്ടായിരുന്നു. അന്ന് ഇത്തരം വേദികള്‍ പങ്കിട്ട മാധവന്‍കുട്ടിയാണ് ഇന്ന് കേശവമേനോനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്വയം മാര്‍ക്‌സിസ്റ്റ് കാരാനായി വിശേഷിപ്പിക്കുന്ന മാധവന്‍കുട്ടിയാകട്ടെ തന്റെ ഫേസ്ബുക്കില്‍ എസ എഫ് ഐ നേതാക്കളുടെയും സി പി എം മന്ത്രിമാരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.

Tags: ഗുരുമൂര്‍ത്തkesari weeklyഎന്‍ മാധവന്‍കുട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

Kerala

ജിഹാദികളുടെ സ്വന്തം ഭരണകൂടം

Parivar

രാഷ്‌ട്രധര്‍മം പകര്‍ന്നത് ആര്‍എസ്എസ് സംഭാവന: മുന്‍ എംപി തരുണ്‍ വിജയ്

പുതിയ വാര്‍ത്തകള്‍

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കവെ മറിഞ്ഞുവീണതില്‍ കൂട്ടുകാര്‍ കളിയാക്കി: 14 വയസുകാരി ജീവനൊടുക്കി

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

നെടുമങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളെ വയനാട് നിന്നും പിടികൂടി

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യക്കാരിയായ പാക് ചാരവനിത ജ്യോതി മല്‍ഹോത്ര (ഇടത്ത്) ജ്യോതി മല്‍ഹോത്ര കോഴിക്കോട് എത്തിയപ്പോള്‍ (വലത്ത്)

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി,പരസ്പര വിരുദ്ധ മൊഴി നല്‍കി അമ്മ

ബാര്‍ ഹോട്ടലില്‍ ഗുണ്ടയുടെ ബര്‍ത്ത് ഡേ ആഘോഷം: പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies