Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യ പദ്ധതി വ്യാപിപ്പിക്കണം; പെന്‍ഷന്‍ കൂട്ടണം: ബജറ്റിനു മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ബിഎംഎസ്

ഇപിഎസ് 95 പെന്‍ഷന്‍ പദ്ധതിയില്‍ 64 ലക്ഷം സംഘടിത തൊഴിലാളികള്‍ അംഗങ്ങളാണ്. അവര്‍ക്ക് കൊവിഡ് കാലത്ത് പെന്‍ഷന്‍ കിട്ടിയത് 1000 രൂപയാണ്. ഇത് 5000 ആയി ഉയര്‍ത്തണം. വര്‍ഷം അഞ്ച് ശതമാനം ഡിഎ വര്‍ധിപ്പിക്കണം. ഇഎസ്‌ഐ ആരോഗ്യ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അസംഘടിത മേഖലയില്‍ ഇതിന് സബ്‌സിഡി നല്‍കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 05:38 pm IST
in India

കൊച്ചി: അടുത്ത കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍, ഇഎസ്‌ഐ ആരോഗ്യ പദ്ധതി കൂടുതല്‍ അസംഘടിത മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും ബിഎംഎസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിനു മുമ്പ് ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.  

തൊഴിലുറപ്പു പദ്ധതി വര്‍ഷം ഒരു കുടുംബത്തിന് 200 തൊഴില്‍ ദിനങ്ങളാക്കി വര്‍ധിപ്പിക്കണം. ഗ്രാമങ്ങള്‍ക്കു പുറമേ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുണമുണ്ടാകുംവിധം നഗരങ്ങളിലേക്കും വ്യാപിപ്പിക്കണം.

ഇപിഎസ് 95 പെന്‍ഷന്‍ പദ്ധതിയില്‍ 64 ലക്ഷം സംഘടിത തൊഴിലാളികള്‍ അംഗങ്ങളാണ്. അവര്‍ക്ക് കൊവിഡ് കാലത്ത് പെന്‍ഷന്‍ കിട്ടിയത് 1000 രൂപയാണ്. ഇത് 5000 ആയി ഉയര്‍ത്തണം. വര്‍ഷം അഞ്ച് ശതമാനം ഡിഎ വര്‍ധിപ്പിക്കണം. ഇഎസ്‌ഐ ആരോഗ്യ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അസംഘടിത മേഖലയില്‍ ഇതിന് സബ്‌സിഡി നല്‍കണം.

ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത സിനിമ, ടൂറിസം-ട്രാവല്‍, കൈത്തറി, സ്‌പോര്‍ട്‌സ്, ഹോട്ടല്‍, ഓട്ടോമൊബൈല്‍, കയറ്റുമതി മേഖലകള്‍ എന്നിവിടങ്ങളില്‍ ആവശ്യക്കാര്‍ക്ക് തൊഴിലില്ലായ്‌മ വേതനം നടപ്പാക്കണം.

സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ സംഘടിത മേഖലയില്‍ കൊവിഡിന് ശേഷം കരാര്‍ തൊഴില്‍ വ്യാപകമാകുന്നത് വരുംകാലത്തെ പ്രധാന വിഷയമാകും. തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം, കുറഞ്ഞ വേതനം, സാമ്പത്തിക സഹായം നല്‍കണം.ഉല്‍പ്പാദന മേഖലയില്‍ പുനരുദ്ധാരണത്തിന് സ്വദേശി നയങ്ങള്‍ നടപ്പാക്കണം.  

വലിയ പങ്ക് തൊഴിലും ഇപ്പോള്‍ താല്‍ക്കാലികമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ കിട്ടാനുള്ള യോഗ്യത അഞ്ചുവര്‍ഷ സേവനം എന്നത് ഒരു വര്‍ഷം ആക്കണം.

ആയുഷ്മാന്‍ ഭാരത്, ശ്രമ് യോഗി മാന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികള്‍ക്കുള്ള നേട്ടം സ്ഥിരമാക്കാന്‍ നിയമ നിര്‍മാണം നടത്തണം. ബജറ്റ് വിഹിതവും നിശ്ചയിക്കണം. എല്ലാ പദ്ധതികള്‍ക്കും (സെസ് ഇല്ലാത്തവയ്‌ക്കും) ബജറ്റ് വിഹിതം നിശ്ചയിക്കണം.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കണം. പല സംസ്ഥാനങ്ങളും നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ ഫണ്ട് വകമാറ്റുന്നു. ഇത് തടയാന്‍ വ്യവസ്ഥ ചെയ്യണം.  

അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ വേതനം കേന്ദ്രം വര്‍ദ്ധിപ്പിച്ചത് അഭിനന്ദനീയമാണ്. പക്ഷേ ചില സംസ്ഥാനങ്ങളേ നടപ്പാക്കിയിട്ടുള്ളൂ. അത് വേഗം നടപ്പാക്കാന്‍ മേല്‍നോട്ടം വഹിക്കണം.  

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങൡലും ഇഎസ്‌ഐ, ഇപിഎഫ് പദ്ധതികള്‍ അസംഘടിത മേഖലയിലും നടപ്പാക്കണം. ഉച്ചഭക്ഷണം തയാറാക്കുന്നവര്‍ക്കുള്ള വേതനം 1200ല്‍നിന്ന് 6000 ആക്കി ഉയര്‍ത്തണം.

ഏലം, കാപ്പി, തേയില, റബ്ബര്‍ കൃഷികള്‍ക്കും താങ്ങുവില നിശ്ചയിക്കണം. ഈ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം. പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ക്ഷേമ ഫണ്ട് അനുവദിക്കണം. പ്രധാനമന്ത്രി ആവാസ് യോജനയില്‍ പെടുത്തി പ്ലാന്റേഷന്‍ താല്‍ക്കാലിക തൊഴിലാളികള്‍ക്കും ഭവനപദ്ധതി ആവിഷ്‌കരിക്കണം. പ്ലാന്റേഷന്‍ മേഖലയില്‍ ജോലിക്കാര്‍ക്ക് വീടുവെക്കാന്‍ പട്ടയം അനുവദിക്കണം.

നാലരക്കോടി തൊഴിലാളികള്‍ ബീഡി മേഖലയിലുണ്ട്. ഇവര്‍ക്ക് ഇഎസ്‌ഐ, പിഎഫ് നല്‍കുക, ജിഎസ്ടി 28% ആയി കുറയ്‌ക്കുക, അനധികൃത ബീഡി നിര്‍മാണ കമ്പനികളെ നിരോധിക്കുക. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാത്തരം കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക. ഘട്ടങ്ങളായി വേണം നടപ്പാക്കാന്‍. പ്രായത്തിലും യോഗ്യതയിലും ഇളവുകള്‍ നല്‍കണം. സ്ഥിരമാക്കും വരെ അര്‍ഹമായ ബോണസ് നല്‍കണം.  

എയര്‍ ഇന്ത്യയില്‍ 20 വര്‍ഷം കഴിഞ്ഞ 1500 ജീവനക്കാരെ സ്ഥിരപ്പെടുത്തുക. തുല്യജോലിക്ക് തുല്യവേതനം എന്ന നയം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം മുഖ്യതൊഴില്‍ദാതാവിലാക്കുക.

നേരിട്ടുള്ള വിദേശ നിക്ഷേപം, ഓഹരിവില്‍പ്പന, സ്വകാര്യവല്‍കരണം, കല്‍ക്കരി ഖനി വാണിജ്യവല്‍ക്കരണം, റെയില്‍വേ-ഡിഫന്‍സ് കോര്‍പ്പറേറ്റുവല്‍ക്കരണം, കരാര്‍ തൊഴില്‍, തൊഴിലവസരം തുടങ്ങിയ കാര്യങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല. ഇനി നീട്ടരുത്. ട്രേഡ് യൂണിയനുകളുമായി സാമ്പത്തിക നയകാര്യങ്ങളില്‍ ഗൗരവതരമായ ചര്‍ച്ച നടത്തണം.  

സിവില്‍ സര്‍വീസ് കേഡര്‍ സംവിധാനം പോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ നിയമിക്കാന്‍ ബിസിനസ് മാനേജ്‌മെന്റ് കേഡറുണ്ടാക്കുക. തന്ത്രപരമായ സ്വകാര്യവല്‍കരണം, ഓഹരിവില്‍പ്പന, കോര്‍പ്പറേറ്റുവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ അതത് മേഖലയില്‍ ബന്ധപ്പെട്ടവരും ബിഎംഎസുമായി ചര്‍ച്ചകള്‍ക്ക് സംവിധാനം രൂപപ്പെടുത്തുക. പ്രതിരോധം, റെയില്‍വേ, ഷിപ്പിങ്, ഓയില്‍ മേഖല തുടങ്ങിയവയുടെ ഓഹരി വില്‍പ്പന ഉപേക്ഷിക്കുക.  

വരുമാന നികുതി പരിധി 10 ലക്ഷമാക്കുക. 94 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. അവരെ മുന്‍നിര്‍ത്തിവേണം ബജറ്റ് തയാറാക്കാന്‍, ബിഎംഎസ് ആവശ്യപ്പെടുന്നു.

Tags: ബിഎംഎസ്‌കേന്ദ്ര സര്‍ക്കാര്‍budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.