Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്‌സ് റാക്കറ്റും മദ്യ-മയക്ക് മരുന്ന് മാഫിയയും: വാഗമണ്ണ് കേന്ദ്രീകരിച്ച് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ത്?

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 12:41 pm IST
in Kerala
ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

പീരുമേട്: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ നിശാപാര്‍ട്ടിയ്‌ക്ക് പിന്നാലെ  പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും ആക്ഷേപങ്ങളും. സ്ഥലത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനാശ്വാസ്യവും ലഹരി ഉപയോഗവും വ്യാപകമെന്ന് പരാതി.  

ഇത്തരത്തിലുള്ള മോശം വിവരങ്ങള്‍ പുറത്ത് വരുന്നതോടെ മാന്യമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അകപ്പെടുകയാണ്. ഒറ്റപ്പെട്ട സ്ഥലവും മൊട്ടക്കുന്നുകളുമായതിനാല്‍ സ്ഥലത്ത് സെക്‌സ് റാക്കറ്റും മദ്യമയക്ക് മരുന്ന് മാഫിയയും പിടിമുറിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.  

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്.  ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്തായി പീരുമേട് പഞ്ചായത്തിലും ഇത്രയും തന്നെ റിസോര്‍ട്ടുകളുണ്ട്.  

ഇവയിലധികവും നിര്‍മ്മിച്ച ശേഷം ഉടമ ലീസിന് നല്‍കുകയാണ് പതിവ്. ഇത്തരത്തിലെടുക്കുന്നവര്‍ പണം ഉണ്ടാക്കാനായി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകും. കൂണ് പോലെ റിസോര്‍ട്ടുകള്‍ പൊന്തുമ്പോൾപോലും ഇവരെല്ലാം എങ്ങനെ ഇവിടെ പിടിച്ച് നില്‍ക്കുന്നുവെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.  

കോട്ടയത്ത് നിന്നും മൂലമറ്റത്ത് നിന്നും കട്ടപ്പന ഭാഗത്ത് നിന്നും സ്ഥലത്തേക്ക് എത്താനാകും. ഇതിനാല്‍ തന്നെ ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരാണ് അധികവും ഇവിടെ എത്തുന്നത്. രാത്രിയായാല്‍ ആളുകള്‍ പുറത്തിറങ്ങാത്തതും കോടമഞ്ഞുമാണ് സ്ഥലം അനാശ്വാസത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമാകാന്‍ കാരണം.  

മിക്ക റിസോര്‍ട്ടുകളും ഒറ്റപ്പെട്ടയിടങ്ങളിലാകും നിര്‍മ്മിച്ചിരിക്കുക. ഇവിടങ്ങളില്‍ ആഴ്ചകളോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് താമസിക്കുന്നതായി പ്രദേശവാസികളും പറയുന്നു.  

സംഭവത്തെ തുടര്‍ന്ന് ശക്തമായ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ജില്ലയിലെ പോലീസ്-എക്‌സൈസ് വിഭാഗങ്ങള്‍. മുമ്പും സമാനമായി നിരവധി മയക്ക് മരുന്ന് കേസുകള്‍ വാഗമണ്ണില്‍ പിടികൂടിയിട്ടുണ്ട്. റിസോര്‍ട്ടുകളുടെ രേഖകള്‍ അടക്കം പരിശോധിക്കാന്‍ റവന്യൂ വകുപ്പും മിന്നല്‍ പരിശോധനക്ക് തയ്യാറെടുക്കുന്നുണ്ട്.  

Tags: Drug MafiaidukkiVagamon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.