Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയിലേക്ക് ആയുധക്കടത്തിനായി ഉപയോഗിച്ച പാക് ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടു; 11 ഗ്രനേഡുകള്‍ കണ്ടത്തി

മുപ്പത് മീറ്റര്‍ ദൂരപരിധിയില്‍ വരെ സ്ഫോടനം നടത്താന്‍ ശേഷിയുള്ളതാണ് പിടിച്ചെടുത്ത ഗ്രനേഡുകള്‍. 1993ലെ മുംബൈ സ്ഫോടനം. 2001ലെ പാര്‍ലമെന്‍റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം എന്നിവയില്‍ ഈ ശ്രേണിയില്‍പ്പെട്ട ഗ്രനേഡുകള്‍ ഉപയോഗിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Dec 21, 2020, 03:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍ : ഇന്ത്യയിലേക്ക് ആയുധം കടത്താനായി പാക്കിസ്ഥാന്‍ ഉപയോഗിച്ച് ഡ്രോണുകളെ സുരക്ഷാ സൈന്യം വെടിവെച്ചിട്ടു. പാക് അതിര്‍ത്തിയില്‍ നിന്നും ഗുര്‍ദാസ്പൂര്‍ ജില്ലയിലേക്ക് വന്ന ഡ്രോണുകളെയാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്. ഇവയില്‍ നിന്നും 11 ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്.  

ഞായറാഴ്ച പുലര്‍ച്ചെ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു പ്ലാസ്റ്റിക് ബോക്സില്‍ നിറച്ച നിലയിലാണ് എച്ച്ജി-84 ശ്രേണിയില്‍ പെട്ട ഗ്രനേഡുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുളള ആയുധനിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചതാണ്. ഒരു പ്‌ളാസ്റ്റിക് ബോക്സില്‍ നിറച്ച നിലയിലാണ് എച്ച്ജി- 84 ശ്രേണിയില്‍ പെട്ട ഗ്രനേഡുകള്‍ കണ്ടെത്തിയത്.

ബോക്സില്‍ എത്തിച്ച ഗ്രനേഡുകള്‍ ഗുര്‍ദാസ്പൂരിലെ ധുസ്സി ബന്ദ് മേഖലയിലാണ് ഇട്ടത്. ഡ്രോണ്‍ കണ്ട സേന വെടിവച്ചെങ്കിലും പറന്നകന്നു. തുടര്‍ന്ന് പോലീസ് വെടിവെച്ചപ്പോഴാണ് ഗ്രനേഡുകള്‍ സുരക്ഷാസേന പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ നടക്കുന്ന ഇത്തരത്തിലെ എട്ടാമത് സംഭവമാണിതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.

മുപ്പത് മീറ്റര്‍ ദൂരപരിധിയില്‍ വരെ സ്ഫോടനം നടത്താന്‍ ശേഷിയുള്ളതാണ് പിടിച്ചെടുത്ത ഗ്രനേഡുകള്‍. 1993ലെ മുംബൈ സ്ഫോടനം. 2001ലെ പാര്‍ലമെന്‍റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം എന്നിവയില്‍ ഈ ശ്രേണിയില്‍പ്പെട്ട ഗ്രനേഡുകള്‍ ഉപയോഗിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇതിനു മുമ്പും പാക് ചൈനീസ് ഡ്രോണുകള്‍ പറക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുകയും വെടിവെച്ചിടുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കാന്‍ മാത്രമല്ല നേരിട്ട് ആക്രമണം നടത്താനും സാധിക്കും. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.  

Tags: indiaജമ്മു കശ്മീര്‍pakistanപോലീസ്indian armyഡ്രോണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

World

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

India

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies