Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലേക്ക് കടല്‍മാര്‍ഗവും കള്ളക്കടത്ത്; ഒത്താശ ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും; കൊച്ചി കസ്റ്റംസ് ഹൗസിലെ ഉന്നതന്‍ സംശയ നിഴലില്‍

കൊച്ചി കസ്റ്റംസ് ഹൗസിലെ ഈ ഉന്നതനെതിരേ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സിങ്കപ്പൂരിലേക്ക് മാസ്‌ക് കള്ളക്കടത്തു നടത്തിയ സംഭവം ഉണ്ടായി. ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏജന്‍സികളോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കയറ്റുമതിക്ക് ആവശ്യമായ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ പോലും ചില ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിവിധ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ വഴി നിരവധി ബഗേജുകളാണ് പരിശോധനയില്ലാതെ കടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Dec 2, 2020, 04:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അന്താരാഷ്‌ട്രതലത്തിലുള്ള അന്വേഷണവും നടപടികളും വന്നതിനെത്തുടര്‍ന്ന് കടല്‍മാര്‍ഗമുള്ള കള്ളക്കടത്തുകള്‍ കൂടി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആസൂത്രിത കള്ളക്കടത്തുകള്‍ക്കെല്ലാം തടസമായപ്പോഴാണ് കപ്പല്‍ മാര്‍ഗത്തില്‍ കള്ളക്കടത്ത്.കടല്‍വഴി കടത്തുന്നത് സ്വര്‍ണം മാത്രമല്ല. അന്താരാഷ്‌ട്ര ചരക്കു കയറ്റിറക്ക് സംവിധാനമുള്ള കൊച്ചി ഉള്‍പ്പെടെ കാര്‍ഗോ ക്ലിയറന്‍സ് സംവിധാനങ്ങളെല്ലാം ഇക്കൂട്ടര്‍ വിനിയോഗിക്കുന്നു. ഇങ്ങനെ കാര്‍ഗോകള്‍ പരിശോധനയില്ലാതെ കടത്തിവിടാന്‍ കസ്റ്റംസിലെ ഒരു ഉന്നതന്റെ ഇടപെടലുണ്ടായതായി വിവരം.

ചരക്ക് സ്‌കാനിങ് സംവിധാനത്തിലൂടെ കടന്നുപോകുമ്പോള്‍ സംശയകരമായ സാധനങ്ങള്‍ ഉള്ളിലുണ്ടെങ്കില്‍ തുറന്നു പരിശോധിക്കാന്‍ സാങ്കേതിക സംവിധാനം സന്ദേശം നല്‍കും. എന്നാല്‍, ഇങ്ങനെ നിര്‍ദേശം ലഭിച്ചിട്ടും പരിശോധിക്കാതെ ചരക്കുകള്‍ കടത്തിവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ഇത്തരം സന്ദര്‍ഭങ്ങളില്‍ തുറന്നു പരിശോധിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയാറാകും. പക്ഷേ, പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥര്‍ അത് വിലക്കും. സമ്മര്‍ദവും ഭീഷണിയും പോലുമുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിലെതന്നെ ശക്തരായവരുടെ നിര്‍ദേശം ലഭിക്കാറുണ്ടത്രെ. എന്നാല്‍, മുകളില്‍നിന്നുള്ള നിര്‍ദേശം കിട്ടിയിട്ടും കണ്ടെയ്നര്‍ തുറന്ന കസ്റ്റംസ് എക്സാമിനര്‍ക്ക് സ്ഥലംമാറ്റം കിട്ടിയ സംഭവവുമുണ്ട്.

കൊച്ചി കസ്റ്റംസ് ഹൗസിലെ ഈ ഉന്നതനെതിരേ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സിങ്കപ്പൂരിലേക്ക് മാസ്‌ക് കള്ളക്കടത്തു നടത്തിയ സംഭവം ഉണ്ടായി. ഇതേക്കുറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏജന്‍സികളോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.  കയറ്റുമതിക്ക് ആവശ്യമായ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ പോലും ചില ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിവിധ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ വഴി നിരവധി ബഗേജുകളാണ് പരിശോധനയില്ലാതെ കടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

എറണാകുളം പേട്ട കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനിലെത്തിയ ബഗേജ് തുറന്നു പരിശോധിക്കണമെന്ന് സ്‌കാനര്‍ നിര്‍ദേശം വന്നപ്പോള്‍, കസ്റ്റംസ് എക്സാമിനര്‍ ചരക്ക് തുറക്കാന്‍ തയാറായി. എന്നാല്‍, ഉന്നത കസ്റ്റംസ് ഓഫീസര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവിടെ പരിശോധനയ്‌ക്ക് അനുവദിക്കാതെ ക്ലിയറിങ് ഏജന്റുമാര്‍ മറ്റൊരു ഫ്രെയ്റ്റ് സ്റ്റേഷനിലേക്ക് ചരക്ക് മാറ്റി. ഇതിനു പിന്നാലെ ഈ ഉദ്യോഗസ്ഥയെ കൊച്ചി ഐലന്‍ഡിലെ ഓഫീസിലേക്ക് സ്ഥലം മാറ്റി. മാത്രമല്ല, പലതരത്തില്‍ തൊഴില്‍ സമ്മര്‍ദം കൂട്ടി. തുടര്‍ന്ന് ഇവര്‍ സ്വയം വിരമിച്ചു.

Tags: കടൽകസ്റ്റംസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

പുതിയ വാര്‍ത്തകള്‍

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ് 
ചന്ദ്രശര്‍മ്മ സമീപം

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

പരാജയത്തിന്റെ ചേരുവകള്‍

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

തുഞ്ചത്തെഴുത്തച്ഛന്റെ പിന്‍ഗാമികള്‍

തുഞ്ചത്തെഴുത്തച്ഛന്റെ വംശവൃക്ഷം

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies