Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ ഭീഷണിയും അക്രമവുമായി സിപിഎം; പ്രചാരണരംഗത്ത് നിഷ്‌ക്രിയമായി യുഡിഎഫ്

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം നടക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 29, 2020, 09:31 pm IST
in Kannur

 കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കണ്ണൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു. യുഡിഎഫ് ആകട്ടെ ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്‌ക്രിയമായി നിലകൊള്ളുകയാണ്. അതേസമയം, ദേശീയ ജനാധിപത്യ സഖ്യം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോവുകയാണ്.  

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം നടക്കുന്നത്. പലയിടങ്ങളിലും എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവുമായി യുഡിഎഫ് രഹസ്യനീക്കുപോക്കുകള്‍ ഉണ്ടാക്കി കഴിഞ്ഞതായും ആരോപണം ഉണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പിനു മുന്നേ പരാജയം സമ്മതിച്ച സ്ഥിതിയാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് പോരും പലയിടത്തും പ്രാദേശിക നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുളളതും യുഡിഎഫിനെ കുഴക്കുകയാണ്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി  എന്‍ഡിഎയ്‌ക്ക്  അനുകൂലമായ അടിയൊഴുക്കുകള്‍ ശക്തമാണ്. ഇത് മുന്‍കൂട്ടി കണ്ട് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ  ഇത്തരം പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പതിവ് തന്ത്രങ്ങള്‍ പ്രയോഗിച്ചുക്കൊണ്ടിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും ആന്തൂര്‍ നഗരസഭാ പരിധിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശ്രീകണ്ഠപുരം നെടുങ്ങോത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്കുളള വഴി സിപിഎം സംഘം ചെങ്കല്ല് നിരത്തി തടയുകയുണ്ടായി. ചരിത്രത്തിലാദ്യമായി എന്‍ഡിഎ  ഈ വാര്‍ഡില്‍ മത്സരരംഗത്തെത്തിയതിലുളള വിരോധമാണ് ആണ് വീട്ടിലേക്കുള്ള വഴി അടയ്‌ക്കാന്‍ ഇടയാക്കിയത്.  

പത്രികാ സമര്‍പ്പണം മുതല്‍ ആരംഭിച്ച സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുന്നോടിയാണെന്നും തെരഞ്ഞെടുപ്പ് ദിവസം കളളവോട്ടും ബൂത്ത്പിടുത്തവും നടത്താനുളള ആസൂത്രിത നീക്കങ്ങള്‍ നടക്കാനിടയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വലിയൊരു തിരിച്ചടി മുന്നില്‍ കണ്ടാണ് ഇത്തരം നീക്കങ്ങളെല്ലാം എന്ന് വ്യക്തമാണ്. അതു കൊണ്ട്തന്നെ നിക്ഷ്പക്ഷമായ വോട്ടെടുപ്പ് നടക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ആന്തൂര്‍, പയ്യന്നൂര്‍ മേഖലകളിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തലശ്ശേരിയില്‍ സിപിഎം നേതാവായ അഭിഭാഷകയുടെ നേതൃത്വത്തില്‍ വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത സംഭവമുണ്ടായി. തലശ്ശേരി തിരുവങ്ങാടാണ് പരാജയം മുന്നില്‍ കണ്ട് സിപിഎം നേതൃത്വത്തിന്റെ അറിവോടെ  കിറ്റ് വിതരണം നടത്തിയത്. ഇത് ബിജെപി പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയായിരുന്നു.  

Tags: kannurപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.