Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുരിതം പേറി ചീയമ്പം കാട്ടുനായ്‌ക്ക കോളനി

അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ ദുരവസ്ഥയിലാണ് ചീയമ്പം 73 കാട്ടുനായ്‌ക്ക കോളനിവാസികള്‍. മുപ്പതോളം വീടുകള്‍ കരാറുകാരന്റെ അനാസ്ഥയില്‍ രണ്ട് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ് ഇവിടെ.

Janmabhumi Online by Janmabhumi Online
Nov 24, 2020, 11:43 am IST
in Wayanad
ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുടിലുകളില്‍ ഒന്ന്‌

ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുടിലുകളില്‍ ഒന്ന്‌

FacebookTwitterWhatsAppTelegramLinkedinEmail

ഇരുളം: അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ ദുരവസ്ഥയിലാണ് ചീയമ്പം 73 കാട്ടുനായ്‌ക്ക കോളനിവാസികള്‍.  മുപ്പതോളം വീടുകള്‍ കരാറുകാരന്റെ അനാസ്ഥയില്‍ രണ്ട് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ് ഇവിടെ.  നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാവട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്. 

പൂതാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചീയമ്പം 73 കോളനിയില്‍ 2017: 18 വര്‍ഷങ്ങളിലായി അനുവദിച്ച 30 ഓളം വീടുകളാണ് ഇനിയും പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. കരാറുകാരന്റെ അനാസ്ഥ കൊണ്ട് വീടുകള്‍ പാതിവഴിയില്‍ കിടക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. 

തറ കെട്ടാനുള്ള പണം വാങ്ങിയിട്ട് തറ കെട്ടാത്തതും. ചുമരുകെട്ടിയതിന് ശേഷം മേല്‍ക്കൂര തീര്‍ക്കുന്നതിനുള്ള പണം വാങ്ങിയിട്ട് അത് ചെയ്യാത്തതുമടക്കം അഴിമതികളാണ് ഇവിടെ നടക്കുന്നത്.  പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച ഈ വീടുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അനുവദിച്ച വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവിടെ താമസിക്കാമായിരുന്നു എന്നാണ് കോളനിക്കാര്‍ പറയുന്നത്.  

നിര്‍മ്മാണം നിലച്ച പല വീടുകള്‍ക്കുള്ളിലും കാടുകളടക്കം വളര്‍ന്ന് പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയ അവസ്ഥയിലാണുള്ളത്.  പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച കൂരകളിലാണ് കുട്ടികളടക്കമുള്ളവര്‍ അന്തിയുറങ്ങുന്നത്.പ്ലാസ്റ്റിക് ഷീറ്റുകളാവട്ടെ പലതും കീറിപ്പറിഞ്ഞ അവസ്ഥയിലുമാണ്. ആനശല്യവും, കടുവാശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. പല ദിവസങ്ങളിലും ഉറങ്ങാതെയാണ് ഇവിടുത്തെ കുടുംബങ്ങള്‍ നേരം വെളുപ്പിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ പ്രദേശത്ത് നിന്നും ഒരു കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ച് പിടികൂടിയത്. 

വനവാസികളുടെ ജീവിതോപാധിയായിരുന്ന പ്രദേശത്തെ 16 ആടുകളെയാണ് കടുവ കൊന്നത്. ഓരോദിവസവും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് തന്നെയാണ് കോളനിയിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത്.

Tags: tribalവയനാട്‌കോളനി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

Kerala

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ 4 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി, തട്ടിക്കൊണ്ടു പോയത് മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരി

Kerala

കൊല്ലത്ത് ആദിവാസി യുവതി വനത്തില്‍ മരിച്ച നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍

Kerala

ആദിവാസി യുവാവിന്റെ മരണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

ഇന്ത്യ തകർത്ത ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാൻ പാകിസ്ഥാൻ ; മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം

തുർക്കിയിലേക്കുള്ള നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കണം : ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണിത് : നടി രൂപാലി ഗാംഗുലി

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

അസിം മുനീറിനും ഷഹബാസ് ഷെരീഫിനും വിമാനമിറങ്ങാൻ ഒരു വ്യോമതാവളവും ഇല്ല : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

ഇന്ത്യയുടെ സമ്മർദ്ദം ഫലം കണ്ടു; ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

കടവന്ത്രയില്‍ പഴകിയ ഭക്ഷണം; പിടികൂടിയത് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies