Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മറയൂരില്‍ ശക്തമായ മത്സരവുമായി എന്‍ഡിഎ; പിന്നോക്ക വിഭാഗത്തിന് പ്രാധാന്യം

ടൂറിസം ഭൂപടത്തിലെ പ്രമുഖ സ്ഥാനം ജീവിതത്തില്‍ ലഭിക്കാതെ ജനം, റോഡുകളെല്ലാം തകര്‍ന്ന നിലയില്‍. വീട്, വൈദ്യുതി, കുടിവെള്ളം, ചികിത്സാ സൗകര്യം എന്നിവയിലും പോരായ്മകള്‍ മാത്രം

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Nov 18, 2020, 04:29 pm IST
in Idukki
1. എന്‍ഡിഎ മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആര്‍. പാണ്ടിയുടെ തമിഴ് ഭാഷയിലുള്ള പോസ്റ്റര്‍. 2. ഇതേ വാര്‍ഡിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൊന്ന്

1. എന്‍ഡിഎ മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആര്‍. പാണ്ടിയുടെ തമിഴ് ഭാഷയിലുള്ള പോസ്റ്റര്‍. 2. ഇതേ വാര്‍ഡിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൊന്ന്

FacebookTwitterWhatsAppTelegramLinkedinEmail

മറയൂര്‍: ജില്ലയിലെ തികച്ചും ഗ്രാമീണ മേഖലകളില്‍ ഒന്നാണ് മഴ നിഴല്‍ പ്രദേശം കൂടിയായ മറയൂര്‍ ഗ്രാമപഞ്ചായത്ത്. അധികവും സാധാരണക്കാര്‍ താമസിക്കുന്ന തമിഴ്നാടുമായി വലിയ ബന്ധമുള്ള ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഗ്രാമം.  

മലയാളത്തിലും തമിഴിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണ ബോര്‍ഡുകള്‍ തയാറാക്കുന്ന പഞ്ചായത്ത് കൂടിയാണിവിടം. ചന്ദനവും ശര്‍ക്കരയും നാടിന്റെ പ്രശസ്തി ദേശീയ തലത്തില്‍ വരെ എത്തിച്ചിട്ടുണ്ടെങ്കിലും വികസന കാര്യത്തില്‍ ഏറെ പിന്നിലാണ് മറയൂര്‍.

പഞ്ചായത്തിലെ പാതിയിലധികം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സര രംഗത്ത് സജീവമാണ്. ഇതിലധികവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നതാണ് പ്രത്യേകത. മാറി മാറി ഭരിച്ചവരാരും ഏറെയും പിന്നാക്കകാരുള്ള നാടിനെ വികസന പാതയിലേക്ക് നയിച്ചില്ലെന്ന് ബിജെ

പി പഞ്ചായത്ത് പ്രസിഡന്റ് എ.എ. രാജ്കുമാര്‍ പറഞ്ഞു. ഈ അവസരത്തിലാണ് ബിജെപി സ്ഥലത്ത് നിര്‍ണ്ണായമാകുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ അഞ്ചിടത്തോളം ബിജെപി വലിയ സ്വാധീനം ചെലുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് എഴും സിപിഎം അഞ്ചും എഐഡിഎംകെ ഒരു സീറ്റും നേടിയിരുന്നു.

ഒന്നാം വാര്‍ഡില്‍ ആര്‍. പാണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ടാം വാര്‍ഡില്‍ വാസന്തി നീലമേഘന്‍, നാലില്‍ തേന്‍മൊഴി ശേഖര്‍, അഞ്ചില്‍ എന്‍ഡിഎ സ്വതന്ത്രനായി ശെല്‍വെന്‍ മാര്‍ക്കന്‍, ഏഴാം വാര്‍ഡില്‍ ഷിബി .ബി, എട്ടാം വാര്‍ഡില്‍ മഹാലക്ഷ്മി .എസ്, 13ല്‍ ജയമുരുകന്‍. 3, 9, 10, 11, 12 വാര്‍ഡുകളില്‍ എഐഡിഎംകെയുമായി ചര്‍ച്ച നടന്ന് വരികയാണ്. ആറില്‍ തീരുമാനമായിട്ടില്ല.  

28 കുടികളുള്ള മേഖലയാണ് മറയൂര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ല. അടിയന്തര ആശുപത്രി കേസ് വന്നാല്‍ തമിഴ്നാടിനെയോ 45 കിലോ മീറ്റര്‍ ദൂരെയുള്ള മൂന്നാറിനെയോ ആശ്രയിക്കണം. കുടിവെള്ള പ്രശ്നം വളരെ ഗുരുതരമാണ്. ഇഷ്ടക്കാര്‍ക്ക് മാത്രം വലിയ തുക മുടക്കി റോഡ് പണിത് നല്‍കുമ്പോള്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും വാഹനം പോലും പോകാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുകയാണ്. കൃഷിക്കാര്‍ക്ക് കൃത്യമായ സഹായങ്ങളും ലഭിക്കുന്നില്ല. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി ഏറെ പേര്‍ക്ക് ഗുണം ചെയ്തപ്പോഴും കേന്ദ്ര പദ്ധതികളെ തഴയുന്ന നിലപാടാണ് പഞ്ചായത്ത് കാലങ്ങളായി സ്വീകരിക്കുന്നത്.

ബിജെപി വിജയിച്ചാല്‍ വാര്‍ഡുകളിലെ റോഡ് പ്രധാന്‍മന്ത്രി സഡക് യോജനയില്‍പ്പെടുത്തി നിര്‍മ്മിക്കാനും കുടിവെള്ളം, വൈദ്യുതി, വഴി വിളക്ക് തുടങ്ങിയവ എല്ലാം ഒരുക്കാനും പദ്ധതിയുള്ളതായി സ്ഥാനാര്‍ത്ഥികളും പറയുന്നു.  

പഞ്ചായത്തില്‍ അനവധി പേരാണ് വിടില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോഴും വൈദ്യുതി എത്താത്ത സ്ഥലങ്ങളും നിരവധിയാണ്. ഇതിനൊപ്പം കേന്ദ്ര പദ്ധതികളുടെ ഗുണവും നാട്ടിലേക്ക് എത്തിക്കാനായി. ഇതും മാറ്റം വേണമെന്ന ജനത്തിന്റെ ആഗ്രവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

Tags: electionNDAMarayoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

Kerala

നിലമ്പൂരില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies