Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാഴായത് ലക്ഷങ്ങള്‍; ഉദ്ഘാടനം കഴിഞ്ഞ് പത്തുവര്‍ഷം പിന്നിട്ടിട്ടും കെട്ടിടങ്ങള്‍ അനാഥാവസ്ഥയില്‍

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം

Janmabhumi Online by Janmabhumi Online
Nov 13, 2020, 04:00 pm IST
in Kollam
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

FacebookTwitterWhatsAppTelegramLinkedinEmail

പരവൂര്‍: പത്തുകൊല്ലമായി കലയ്‌ക്കോട് പാറവിള കോളനിയിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍-കം-വര്‍ക്ക് ഷെഡ് എംപി സോമപ്രസാദ് ഉദ്ഘാടനം ചെയ്തിട്ട്. നോക്കുകുത്തിയായി ആ ശിലാഫലകം അവിടെയുണ്ട്. തൊട്ടുചേര്‍ന്ന് കേരള സര്‍ക്കാര്‍ 2006-07 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിടവുമുണ്ട്. അനാഥമാണ് രണ്ടും.

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം.

വിജ്ഞാനവാടി കെട്ടിടത്തിന്റെ ഭിത്തിയില്‍ സേവാഗ്രാം-വാര്‍ഡ്‌കേന്ദ്രം/ഗ്രാമകേന്ദ്രം എന്നൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ ഇരിപ്പുകേന്ദ്രം, പഞ്ചായത്ത് കരംപിരിവുകേന്ദ്രം, പഞ്ചായത്തിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണകേന്ദ്രം എന്നിങ്ങിനെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ഈ കെട്ടിടത്തിലും ഒരുപ്രവര്‍ത്തനവും ഇല്ല. കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ശ്രദ്ധിക്കുന്നില്ല.

പൂതക്കുളം പഞ്ചായത്തിന്റെ 2017-18 ലെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി അഞ്ചുലക്ഷംരൂപ ചെലവില്‍ പാറവിള കോളനിയില്‍ നിര്‍മിച്ച റിക്രിയേഷന്‍ ആന്‍ഡ് റീഡിങ് റൂം ഇനിയും തുറന്നുപ്രവര്‍ത്തിപ്പിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.

മാടന്‍നട മൈതാനത്തിന്റെ സമീപത്തു നിര്‍മിച്ച റിക്രിയേഷന്‍ കെട്ടിടത്തിന്റെ പണി നാലുമാസംമുമ്പ് പൂര്‍ത്തീകരിച്ചതാണ്. എത്രയുംവേഗം റിക്രിയേഷന്‍ സെന്റര്‍ തുറക്കാത്തപക്ഷം പരിസരത്ത് മറ്റൊന്നിന്റെയും ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രദേശത്തെ യുവാക്കള്‍.

പാറവിളയില്‍ അനാഥമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് കിടപ്പാടമില്ലാത്തവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

Tags: kollamതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies