Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് ഇടപാട്: ബിനീഷ് വാങ്ങിക്കൂട്ടിയത് നിരവധി സ്വത്തുക്കള്‍

മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലംഘിക്കുന്നവരുടെ സ്വത്തുക്കളുടെ രേഖകള്‍ വീണ്ടെടുക്കുകയും കണ്ടുകെട്ടുകയും വേണം. അതിന് രേഖകള്‍ വീണ്ടെടുത്ത് അത് വിശകലനം നടത്തണം. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളയാളാണ് പ്രതി, ജാമ്യം നല്‍കിയാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 10:32 am IST
in Kerala

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിക്ക് കൂടുതല്‍ സ്വത്തുക്കളുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ സമര്‍പ്പിച്ചത്.  

മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം  ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലംഘിക്കുന്നവരുടെ സ്വത്തുക്കളുടെ രേഖകള്‍ വീണ്ടെടുക്കുകയും കണ്ടുകെട്ടുകയും വേണം. അതിന് രേഖകള്‍ വീണ്ടെടുത്ത് അത് വിശകലനം നടത്തണം. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളയാളാണ് പ്രതി, ജാമ്യം നല്‍കിയാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.  

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഇന്‍ഡസ് ബാങ്കിന്റെ ക്രെഡിറ്റ്  കാര്‍ഡ്, അനൂപ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചപ്പോള്‍, ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍, അരുണ്‍. എസ് എന്നിവര്‍ വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തി. അനിക്കുട്ടന്‍ നിക്ഷേപിച്ചതില്‍ ഏഴു ലക്ഷം രൂപ നല്‍കിയത് താനാണെന്ന് ബിനീഷ് സമ്മതിച്ചു. എന്നാല്‍, ഈ പണത്തിന്റെയും ബാക്കിയുള്ള പണത്തിന്റെയും സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷ് തയാറായിട്ടില്ല.  

സാമ്പത്തിക ഇടപാടുകളുടെ സത്യാവസ്ഥ അറിയാന്‍ അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷ് കോടിയേരിയുടെ നിര്‍ദേശ പ്രകാരം പണം നിക്ഷേപിക്കാനാണ് സാധ്യത. ജാമ്യം നല്‍കിയാല്‍ ഇരുവരെയും സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ബിനീഷ് ശ്രമിക്കും. ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് നല്‍കി. ചോദ്യം ചെയ്യലില്‍ ബിനീഷ് തൃപ്തികരമായ മറുപടി നല്‍കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് പലപ്പോഴും സഹകരിക്കുന്നില്ല.  

മുഹമ്മദ് അനൂപിന്റെയും മറ്റു ബിനാമികളുടെയും അക്കൗണ്ടിലേക്ക് കൂടുതല്‍ കള്ളപ്പണം എത്തിയിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ബിനീഷിനെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും ഇഡി കോടതിയോട് അഭ്യര്‍ഥിച്ചു.  

Tags: ബിനീഷ് കോടിയേരിDrug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

Kerala

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

Kerala

കൊല്ലം തഴവയിൽ വീടുകയറി ഗുണ്ടാ ആക്രമണം; ഏഴ് വീടുകൾക്ക് നാശനഷ്ടം, രണ്ടു പേർക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ

Kerala

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.