Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടുക്കി ജില്ലയില്‍ ഇടതിനും വലതിനും തലവേദനയായി സീറ്റ് വിഭജനം

തൊടുപുഴ നിയോജക മണ്ഡലത്തില്‍ പി.ജെ. ജോസഫിനും ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ ജോസ് കെ. മാണിക്കുമാണ് കൂടുതല്‍ സ്വാധീനമുള്ളത്. രണ്ടിടത്തും ഉടുമ്പന്‍ചോല, പീരുമേട് പോലുള്ള മണ്ഡലങ്ങളിലും ഇരു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തകരുണ്ട്.

Janmabhumi Online by Janmabhumi Online
Nov 12, 2020, 02:45 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഇടുക്കിയില്‍ ഇടതിനും വലതിനും തലവേദനയായി സീറ്റ് വിഭജനം. കേരള കോണ്‍ഗ്രസി(എം) ന്റെ ഭാഗമായ ജോസ് കെ. മാണി വിഭാഗം ഇടത് തട്ടകത്തിലേക്ക് എത്തിയതാണ് സീറ്റ് വിഭജനം കീറാമുട്ടിയായത്. പ്രചരണത്തില്‍ ഒരു പടി മുന്നിലെത്തി എന്‍ഡിഎ.

അതേ സമയം അവസരത്തിനൊത്ത് കാല് മാറിയവരെ ജനം തിരിച്ചറിയുമെന്ന പ്രചരണവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. മുമ്പ് തങ്ങള്‍ക്ക് നല്‍കിയ സീറ്റെല്ലാം വേണമെന്ന ആവശ്യവുമായി ഇവര്‍ വലത് മുന്നണിയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നതോടെ പലയിടത്തും സീറ്റ് വിഭജനം ഇരുപാര്‍ട്ടികള്‍ക്കും തലവേദനയാകുകയാണ്. ഇത്തരത്തില്‍ സീറ്റ് വിട്ട് നല്‍കിയാല്‍ തോല്‍ക്കുമെന്ന ഭയവും പ്രാദേശിക നേതാക്കളുടെ എതിര്‍പ്പുമാണ് പലയിടത്തും ചര്‍ച്ചകള്‍ വഴിമുട്ടിക്കുന്നത്.
തൊടുപുഴ നിയോജക മണ്ഡലത്തില്‍ പി.ജെ. ജോസഫിനും ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ ജോസ് കെ. മാണിക്കുമാണ് കൂടുതല്‍ സ്വാധീനമുള്ളത്. രണ്ടിടത്തും ഉടുമ്പന്‍ചോല, പീരുമേട് പോലുള്ള മണ്ഡലങ്ങളിലും ഇരു വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തകരുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും വിട്ടവരും മറ്റ് പാര്‍ട്ടിയിലേക്ക് എത്തിയവരും നിരവധിയാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍കൂട്ടി തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി ചിലയിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ കടന്ന് വരവോടെ ഇതെല്ലാം തകിടം മറിഞ്ഞു. അധികമായി സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെ പലയിടത്തും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. കോട്ടയം കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനമുള്ള മേഖലയാണ് പിന്നാക്ക ജില്ലയായ ഇടുക്കി. ഏറെയും കര്‍ഷകരും സാധാരണക്കാരുമുള്ള ജില്ല.

കഴിഞ്ഞവര്‍ഷം ആകെയുള്ള 51 പഞ്ചായത്തുകള്‍ 24 എണ്ണം യുഡിഎഫ് നേടിയപ്പോള്‍ 22 ഇടത്താണ് എല്‍ഡിഎഫ് ഭരണം കൈയാളിയത്. 2010 യഥാക്രമം 40, 8 എന്ന നിലയിലായിരുന്നു. ആകെയുള്ള എട്ട് ബ്ലോക്കില്‍ ഏഴും യുഡിഎഫ് നേടിയപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണവും വിട്ടുകൊടുത്തില്ല. അതേ സമയം ഇരു മുന്നണികള്‍ക്കു ശക്തമായ ഭീഷണിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലും ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ഏതാണ്ട് പൂര്‍ത്തിയാക്കി വോട്ട് തേടുന്ന തിരക്കിലാണ് ഇവര്‍.

Tags: electionഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്‌ഐ സഭ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് സുപ്രീംകോടതി റദ്ദാക്കി

Vicharam

ജെഎന്‍യുവില്‍ എബിവിപിയുടെ ചരിത്ര മുന്നേറ്റം

Editorial

ജെഎന്‍യുവും കാവിയണിയുന്നു

Kerala

ബിജെപി ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും, അര്‍ഹതപ്പെട്ട നേതാവിനെ തീരുമാനിക്കുന്നത് ജനങ്ങള്‍- രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം: എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies