Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല; എസ് രാമചന്ദ്രന്‍ പിള്ളയും കോടിയേരി ബാലകൃഷനും എം എ ബേബിയും അപ്രത്യക്ഷമായിട്ടില്ലല്ലോ

മാധ്യമ പ്രവര്‍ത്തകനായ ജി.ശക്തിധരന്‍ എഴുതുന്നു

Janmabhumi Online by Janmabhumi Online
Oct 31, 2020, 09:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കേരളമേ  നീ  

പൊറുക്കൂ  

സിപിഎം  ചാനല്‍  ചര്‍ച്ചയില്‍  പങ്കെടുക്കാന്‍  നിയോഗിക്കുന്നവരുടെ  കാര്യത്തില്‍  പാര്‍ട്ടി നേതൃത്വം  അതീവ  ജാഗ്രത കാട്ടുന്നില്ലെങ്കില്‍ കേരളത്തില്‍  ഈ പ്രസ്ഥാനം  ചാരമാകും  എന്ന് മാത്രമല്ല ആ ചാരത്തിനടിയിലെ  അവസാന കനലും  കൂടി  കെട്ടുപോകും.   സ കോടിയേരി  ബാലകൃഷ്ണന്റെ ഉറ്റ അനുയായി  രണ്ടുദിവസം   മുന്‍പ്  എന്നെയും തന്തയ്‌ക്ക് വിളിച്ചു.  ഞാന്‍ ഒരു നിയമ നടപടിക്കും  പോയില്ല. അദ്ദേഹത്തിന്റെ  ശ്രദ്ധയില്‍  പെടുത്താന്‍  നോക്കി.ഒരു പുല്ലും  ചെയ്തില്ല. ഒരു  സ്ത്രീ  ഇതു കണ്ടു  വേദനിച്ചിട്ടു   അപ്രതീക്ഷിതമായി  എനിക്ക് whats-app യില്‍  ഒരു സന്ദേശം  അയച്ചു. ഇത്  കൊണ്ട്  പ്രകോപിതനാകരുത്  ,ഇതല്ലാം  ആ കോടിയേരി      അനുഭവിക്കും  എന്ന്. എനിക്ക്   അതിന്റെ  അര്‍ത്ഥം മനസിലായി .   അപ്പോഴും  ഞാന്‍  അവരെ  തിരുത്തി,എനിക്ക്  ഒരു  മകന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെക്കാള്‍ സങ്കടമാകും അങ്ങിനെ സംഭവിച്ചാല്‍ എന്ന്.  ഇന്ന് എനിക്കും തോന്നുന്നു, ഞാന്‍ എത്ര വിഡ്ഢിയാണെന്ന്. ഇത് കമ്മ്യുണിസ്റ്റ്കാരുടെ പാര്‍ട്ടിയല്ല. കടുത്ത പനിപിടിച്ചു  വിശ്രമത്തിലാണെങ്കിലും  എത്ര വൈകിയായാലും  ഇതില്‍  പ്രതികരിച്ചില്ലെങ്കില്‍  ഇന്ന്  ഉറങ്ങാന്‍ കഴിയില്ല.  

       ദശ ലക്ഷക്കണക്കിന്  യുവതികള്‍   അമ്മമാര്‍   ഇന്ന് ഏഷ്യാനെറ്റ്  ന്യൂസ്  ഹൗര്‍  ചര്‍ച്ചയ്‌ക്കു  സാക്ഷ്യം  വഹിച്ചിട്ടുണ്ടെങ്കില്‍  അവര്‍ ഈ പാര്‍ട്ടിക്ക് നേരെ  ഉയര്‍ത്തുന്ന   ശാപവാക്കുകള്‍  ഒരിക്കലും  മാച്ചുകളയാനാകില്ല.    ഒരുത്തന്‍, ഉടുതുണി  അഴിച്ചു  കാണിക്കുന്നതൊഴികെ  മറ്റെല്ലാം  ഏതാനും  മിനുട്ട് കൊണ്ട്  സാധിച്ച് സായൂജ്യമടഞ്ഞു.അയാളുടെ  ഭാര്യയോ  പെങ്ങളോ  പെണ്മക്കളോ  ഇത് കണ്ട്  ആനന്ദാതിരേകത്തിലായിട്ടുണ്ടാകും    മുഖ്യമന്ത്രിയും സിപിഎം  സംസ്ഥാന  സെക്രട്ടറിയുംമലയാളികളായ  പോളിറ്റ് ബ്യുറോ അംഗങ്ങളും  അവരുടെ ഭാര്യയും മക്കളോടൊപ്പം ആണ്  ഈ ചാനല്‍ ചര്‍ച്ച കണ്ടിട്ടുണ്ടെങ്കില്‍  ഒന്ന് ഓര്‍ക്കുക അവരോടൊക്കെ  ആദരവ്  വെച്ച് പുലര്‍ത്തുന്ന ദശലക്ഷക്കണക്കിന്  പ്രേക്ഷകര്‍ക്ക്  ഈ  

പച്ച തെറികള്‍  ഓരോ കുടുംബങ്ങളിലും പരമ പുച്ഛം ആണ് ഉണ്ടാക്കിയിട്ടുണ്ടാവുക.അവതാരകന്‍ കയ്യൂക്ക് കൊണ്ട് അവന്റെ  വായ മൂടിച്ചില്ലെങ്കില്‍  ഇന്ന് പ്രേക്ഷകര്‍  ആ ചാനല്‍ കയറി അടിച്ച് കത്തിക്കുമായിരുന്നു. ജനങ്ങള്‍  ഇളകിയാല്‍ ഇവനെയൊന്നും മിച്ചം കാണിക്കില്ല. ഈ കൊടിയും പിടിച്ച് നടന്നതില്‍ ജീവിതത്തില്‍  ലജ്ജിച്ച  ആദ്യ ദിവസം.  ചാനലില്‍  മനുഷ്യരൂപത്തില്‍  വന്ന ചെന്നായ്  സ്വന്തം വീട്ടില്‍ ചെന്നാലും അമ്മയുടെയും പെങ്ങന്മാരുടെയും  മുന്നില്‍  ഇതേ  ഭാഷണം  നടത്തി അര്‍മാദിച്ചിട്ടുണ്ടാകും. ഞാന്‍ പ്രതീക്ഷിച്ചത്    ഈ ചര്‍ച്ച  അവസാനിക്കുന്നതിനിടയില്‍   നട്ടെല്ലുള്ള ഏതെങ്കിലും  ഒരു സിപിഎം നേതാവ്  ഇയാളുടെ തെറി പ്രയോഗങ്ങള്‍   പിന്‍വലിച്ചു  മാപ്പ് അപേക്ഷിക്കുന്നതായി  പറയുമെന്നായിരുന്നു. പിണറായിയില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല  എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എസ് രാമചന്ദ്രന്‍ പിള്ളയും  കോടിയേരി ബാലകൃഷനും    എം എ ബേബിയും  ഒന്നും  ഈ ഭൂമുഖത്ത്  നിന്ന് അപ്രത്യക്ഷമായിട്ടില്ലലോ

Tags: Pinarayi Vijayanbabypinarayiകോടിയേരിkodiyeri balakrishnanM A Babyഎസ് .രാമചന്ദ്രന്‍ പിള്ള
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

Kerala

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Kerala

പത്തനംതിട്ടയില്‍ നവജാത ശിശു കൊല്ലപ്പെട്ട സംഭവം: മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും

Kerala

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies