Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാരാട്ടെന്ന പേരില്‍ ‘കുമ്പിടി’കളായി; ബിനാമി തര്‍ക്കത്തില്‍ സിപിഎം ഇടപെട്ടു; കോടിയേരിയുമായുള്ള കൂടിക്കാഴ്ചാ വിവരങ്ങള്‍ പുറത്തുവിട്ടത് ജന്മഭൂമി

പത്തു വര്‍ഷത്തോളമായി കാരാട്ട് ഫൈസലിന് വിവിധ സ്വര്‍ണക്കടത്തിടപാടുകളില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതി കെ.ടി. റമീസ് വിവിധ അന്വേഷണ ഏജന്‍സികളോട് കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 27, 2020, 07:59 am IST
in Kerala

കൊച്ചി: ‘കാരാട്ട് ഫൈസ’ലും ‘കാരാട്ട് റസാഖും’ രണ്ടു വ്യക്തികളാണെങ്കിലും ഇടപാടുകളില്‍ ഒറ്റയാളാണെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരിക്കുന്ന തെളിവുകള്‍. കാരാട്ടിന്റെ ബിനാമി ഇടപാടുകളില്‍ മറ്റു ചില വമ്പന്മാര്‍ക്കും പങ്കുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് കാരാട്ട് ഫൈസല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ വാര്‍ത്ത ‘ജന്മഭൂമി’ ഒക്ടോബര്‍ നാലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസ്റ്റംസ് അധികൃതര്‍ ഒക്ടോബര്‍ ഒന്നിന് കസ്റ്റഡിയിലിലെടുത്ത് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ മൊഴികളില്‍നിന്ന് വ്യക്തമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയായി മാറുകയായിരുന്നു സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി. കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ വ്യക്തമാണ്.

ഫൈസലും റസാഖും കാരാട്ടെന്ന പേരുപയോഗിച്ച് ആള്‍മാറാട്ടത്തിന് സമാനമായ ‘കുമ്പിടി’ കളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കാരാട്ട് ഫൈസല്‍ നഗരസഭാംഗമാണ്, കാരാട്ട് റസാഖ് നിയമസഭാംഗമാണ്. കാരാട്ടെന്ന പേരും ജനപ്രതിനിധിയെന്ന പൊതു പേരും ഇവര്‍ക്ക് ഇടപാടുകളില്‍ തുണയായിട്ടുണ്ട്. ‘അതു ഞാനല്ല, മറ്റേയാളെന്ന’ വിശദീകരണം പലയിടങ്ങളിലും ഇവര്‍ വിനിയോഗിച്ചിട്ടുമുണ്ട്. എംഎല്‍എയുടെ പരിവേഷവും പരിഗണനയും ചിലയിടങ്ങളില്‍ ഫൈസല്‍ നേടിയിട്ടുണ്ട്. ഇത് റസാഖിന്റെ അറിവോടെയെന്നാണ് ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമില്ലെന്നും പേരിലെ സാമ്യം വച്ച് ചിലര്‍ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റസാഖ് കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍നിന്ന് സിപിഎമ്മിലെത്തിയപ്പോള്‍ പാര്‍ട്ടിവച്ച ഉപാധികളിലൊന്ന് സ്വര്‍ണക്കച്ചവടമുള്‍പ്പെടെയുള്ള ബിസിനസുകള്‍ നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ അതിന് തയാറല്ലെന്നു വന്നപ്പോള്‍ സ്ഥാപനങ്ങളുടെ ‘ബിനാമി’ നടത്തിപ്പ് ശുപാര്‍ശ ചെയ്തത് സിപിഎമ്മിലെതന്നെ ചില ഉന്നതരാണ്. അങ്ങനെ സ്വന്തം വിശ്വസ്തരേയും പാര്‍ട്ടിയുടെ വിശ്വസ്തരേയും റസാഖ് ഇടപാട് സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെ റസാഖിന്റെ വിശ്വസ്തനായി കാരാട്ട് ഫൈസല്‍ വരികയായിരുന്നു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള ബിനാമികളില്‍ പ്രാദേശികരായ ചില പ്രമുഖരുണ്ട്. കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയും കാരാട്ടിന്റെ കൈയാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

പത്തു വര്‍ഷത്തോളമായി കാരാട്ട് ഫൈസലിന് വിവിധ സ്വര്‍ണക്കടത്തിടപാടുകളില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതി കെ.ടി. റമീസ് വിവിധ അന്വേഷണ ഏജന്‍സികളോട് കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടിന് ഫൈസല്‍ 10 കോടി രൂപ നല്‍കിയിരുന്നു. ഈ  പണവും റസാഖിന്റേതാണ്. കസ്റ്റംസ് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ പിറകേ ഉണ്ടെന്ന് മനസിലാക്കിയ ‘കാരാട്ടുമാര്‍’ രക്ഷപ്പെടാന്‍ തയാറാക്കിയ ഡീല്‍ തെറ്റി. പിടികൊടുക്കാമെന്നും പിടിച്ചാല്‍ റസാഖിന്റെയോ മറ്റ് ബിനാമി നേതാക്കളുടെയോ പേര് പറയില്ലെന്നും ഫൈസല്‍ ഉറപ്പുകൊടുത്തു. പക്ഷേ, ബിനാമി സ്വത്തുകളില്‍ ചിലതിലുള്ള അവകാശം പറയരുതെന്ന് ഫൈസല്‍ വ്യവസ്ഥ വച്ചു. ഇതിനു തയാറാകാതെ വന്നപ്പോള്‍ ഒത്തുതീര്‍പ്പിനാണ് ഫൈസല്‍ തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ട് ഉപദേശം സ്വീകരിച്ചത്. ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടെങ്കിലും ഫലിച്ചില്ല.

Tags: സ്വര്‍ണകടത്ത്kodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂ മാഹി ഇരട്ടക്കൊല; അന്വേഷണ സംഘത്തിന് വീഴ്ച, വിധി നിരാശാജനകം, നിയമപോരാട്ടം തുടരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനെ മാറ്റി

Kerala

അന്‍വറിനെതിരെ സി പി എം നിലപാട് കടുപ്പിക്കും, ശകതമായി പ്രതിരോധിക്കാന്‍ നീക്കം, അന്‍വറിനെ പിന്തുണയ്‌ക്കുന്ന അണികള്‍ വെല്ലുവിളി

Kerala

കോടിയേരിയുടെ മക്കള്‍ക്ക് നല്‍കാത്ത പരിഗണന വീണയ്‌ക്ക്; ന്യായീകരിച്ച് സിപിഎം

Kerala

തലശേരി ഗവ.കോളജ് ഇനി കോടിയേരി സ്മാരക കോളേജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.