Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മയക്കു മരുന്ന് കടത്ത് വ്യാപകം,വലയില്‍ വിദ്യാര്‍ത്ഥികളും, നടക്കുന്നത് കോടികളുടെ ഇടപാട്

ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 10:30 am IST
in Thrissur

തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന്  മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.  

 ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ വേരോട്ടം നടത്തി കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ജില്ലയില്‍ വ്യാപകമായെന്നതിന്റെ തെളിവാണ് സമീപകാലത്ത് നടന്ന ലഹരി വേട്ടകള്‍.  

 തൃശൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടിയതിനു പുറമേ എക്‌സൈസ് സ്‌പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ കഞ്ചാവുമായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു കേസുകളിലായി അരകിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്തിനു പിന്നില്‍ കൂടുതലുമെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവും ഹഷീഷും മുതല്‍ ഏറ്റവും ആധുനിക  ലഹരി ഉല്‍പന്നങ്ങള്‍വരെ ഇവരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകള്‍ എന്നിവ ജില്ലയില്‍ ഇപ്പോള്‍ സുലഭമാണ്.  

കുതിരാനില്‍ നിന്ന് അതിമാരക മയക്കു മരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതാണ് ഇതില്‍ ഒടുവിലത്തേത്. കാറില്‍ കടത്തിക്കൊണ്ടു വന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ യുവാക്കളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ ഡോക്ടറുടെ ചിഹ്നം കാറില്‍ പതിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ബെഗ്ലൂൂരുവില്‍ നിന്നു മയക്കു മരുന്നെത്തിച്ച് തൃശൂര്‍, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് ഈ യുവാക്കള്‍. കൊറോണ ജാഗ്രതയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരില്‍ കാര്യമായ പരിശോധന നടത്താതിരുന്നത് വന്‍തോതില്‍ ലഹരി കടത്തിനു വഴിയൊരുക്കിയെന്നാണ് സൂചന.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ലഹരി മരുന്നുകളും അനധികൃത മദ്യവും ഇപ്പോള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 15നും 16നും മുകളില്‍ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വി്ദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാണ്. പല വിദ്യാര്‍ത്ഥികളെയും ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ചു വരുന്നതായും ഇവര്‍ക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്.  ലഹരി മരുന്ന് ഉപയോഗവും കച്ചവടവും വര്‍ദ്ധിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാനാവുന്നില്ല. ചില പ്രത്യേക സ്‌പോട്ടുകളില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബൈക്കുകളിലും കാറുകളിലുമെത്തിയാണ് ഇടപാട് നടത്തുന്നത്.  

പലപ്പോഴും അസമയങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ യുവാക്കളെയും വിദ്യാത്ഥികളെയും നാട്ടുകാര്‍ കാണുന്നുണ്ടെങ്കിലും അധികൃതരെ അറിയിക്കാത്തത് കൊണ്ട് കച്ചവടം സുഗമമായി നടക്കുന്നു. പരാതി നല്‍കുന്നവരെ ലഹരി മാഫിയാ -ഗുണ്ടാ സംഘം ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതിനാല്‍ നാട്ടുകാര്‍ മൗനം പാലിക്കുകയാണിപ്പോള്‍. ലഹരി വില്‍പ്പന ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഗുണ്ടാസംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നുമുണ്ട്. അക്രമം ഭയന്ന് ലഹരി മരുന്ന് വില്‍പ്പനക്കെതിരെ അധികൃതരോട് പരാതിപ്പെടാന്‍ ഇപ്പോള്‍ നാട്ടുകാര്‍ തയ്യാറാവുന്നില്ല.

Tags: studentDrug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.