Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയില്‍ അനാവശ്യ സമരങ്ങള്‍

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ സമരങ്ങള്‍. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിന് കടുവാസങ്കേതം ആയോ ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മിറ്റിയുമായോ യാതൊരു ബന്ധവുമില്ല.

Janmabhumi Online by Janmabhumi Online
Sep 28, 2020, 12:09 pm IST
in Wayanad
വന്യജീവി സങ്കേതത്തെ ചൊല്ലി വയനാട്ടില്‍ ആസൂത്രിത സമരങ്ങള്‍

വന്യജീവി സങ്കേതത്തെ ചൊല്ലി വയനാട്ടില്‍ ആസൂത്രിത സമരങ്ങള്‍

FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: വന്യജീവി സങ്കേതത്തെ ചൊല്ലി ആസൂത്രിതമായ സമരങ്ങളാണ് വയനാട്ടില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല എന്നിരിക്കെ സമരങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയാണ്. മലബാര്‍ വന്യജീവി കേന്ദ്രത്തില്‍ ചുറ്റുമുള്ള 200 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ദൂരം പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതു മുതല്‍ സമരത്തിലാണ് ഇടതുവലത് പാര്‍ട്ടികള്‍. 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ സമരങ്ങള്‍. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിന് കടുവാസങ്കേതം ആയോ ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മിറ്റിയുമായോ യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇവയെല്ലാം ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ സമരം നടത്തുന്നവര്‍ ചെയ്യുന്നത്. സുപ്രീംകോടതി 2006 ല്‍ ഉത്തരവിട്ടത് പ്രകാരം ഇന്ത്യയിലെ എല്ലാ വന്യജീവി കേന്ദ്രത്തിലും വീണ്ടും പത്തു കിലോമീറ്റര്‍ ആകാശദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കേണ്ടതാണ്. അതിനാല്‍ തന്നെ സുപ്രീംകോടതിവിധി മാനിക്കേണ്ടത് സര്‍ക്കാരിന്റെയും ജനങ്ങളുടേയും കടമ കൂടിയാണ്. എന്നാല്‍ കേരളത്തിന് ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ ദൂരപരിധി കുറച്ച് ഒരു കിലോമീറ്റര്‍ ആക്കുകയും ചെയ്തിരുന്നു. 

കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പുതിയ വീടുകള്‍ വെയ്‌ക്കുന്നതിനോ, ആശുപത്രികള്‍ കെട്ടുന്നതിന്നോ, വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനോ, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ, ടൂറിസത്തിനോ  ഇവിടെ നിയന്ത്രണമില്ല. ചില വന്‍കിട വ്യവസായങ്ങള്‍, വന്‍ കരിങ്കല്‍ കോറി, കൂറ്റന്‍  നിര്‍മ്മിതികള്‍ എന്നിവക്കൊക്കെയാണ് ഇവിടെ നിയന്ത്രണമുള്ളത്.  അതുപോലെ ഖനനങ്ങള്‍ കൂറ്റന്‍ ജലവൈദ്യുത പദ്ധതികള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 അതിനാല്‍ തന്നെ മറ്റു തല്‍പരകക്ഷികള്‍ ഈ നിയമത്തെ വളച്ചൊടിക്കുകയാണ് എന്ന് മനസ്സിലാക്കാം. ഇക്കോ സെന്‍സിറ്റീവ് മേഖലയിലെ വികസന കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരം ഉള്ളതും പഞ്ചായത്തിനും പ്രതിനിധികള്‍ക്കും പ്രാധാന്യമുള്ളതുമായ ഉന്നതാധികാര സമിതിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ട്. പ്രഖ്യാപിച്ച പരിസ്ഥിതി ലോലപ്രദേശം മിക്കതും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നവയും വിള നാശങ്ങളും മനുഷ്യ ജീവനും ഭീഷണിയുള്ള പ്രദേശങ്ങളാണ്. വന്‍കിട കോറി ഉടമകളെയും ടൂറിസം മാഫിയകളെയും മത സംഘടനകളുടെ പേരില്‍ സംരക്ഷിക്കാനാണ് ഇടതുവലത് പാര്‍ട്ടികള്‍  ശ്രമിക്കുന്നത്. ഈ നിയമം കൊണ്ടുവരുന്നത് കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടാകില്ല എന്ന് മാത്രമല്ല സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും.

Tags: വയനാട്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies