Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിസ്ഥിതിയെ കാര്‍ന്ന് തിന്നുന്ന പാറമടകള്‍

വൃക്ഷങ്ങള്‍ കടപുഴക്കി മണ്ണ് നീക്കം ചെയ്ത് തങ്ങളുടെ ഭൂമി കൃഷിക്ക് ഉപയുക്തമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചാണ് ഈ സ്ഥലം പാറമടയ്‌ക്കായി മാറ്റുന്നത്. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് ആക്ട് നിയമപ്രകാരം ഏത് മേഖലയിലും ഖനനം നടത്തണമെങ്കില്‍ രണ്ടര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും വനത്തോട് ചേര്‍ന്ന് കുറച്ച് സ്ഥലം സമ്പാദിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമി കയ്യേറി ഏക്കറോളം സ്ഥലം പാറപൊട്ടിക്കുന്നത് പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 12:00 am IST
in Ernakulam

കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്ന ചെറുതും വലുതുമായ നിരവധി പാറമടകളാണ് സ്ഥിതി ചെയ്യുന്നത്.  

കേന്ദ്ര വനംവകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രവും ജന്തുജീവി സംരക്ഷണകേന്ദ്രവുമായി നിലകൊള്ളുന്ന നിത്യഹരതി വനഭൂമി കയ്യേറി പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ ദുസ്സഹമാക്കിയാണ്. ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുമ്പോള്‍ സമീപത്തെ ഉറവകള്‍ വറ്റി കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നു.  

വൃക്ഷങ്ങള്‍ കടപുഴക്കി മണ്ണ് നീക്കം ചെയ്ത് തങ്ങളുടെ ഭൂമി കൃഷിക്ക് ഉപയുക്തമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചാണ് ഈ സ്ഥലം പാറമടയ്‌ക്കായി മാറ്റുന്നത്. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് ആക്ട് നിയമപ്രകാരം ഏത് മേഖലയിലും ഖനനം നടത്തണമെങ്കില്‍ രണ്ടര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും വനത്തോട് ചേര്‍ന്ന് കുറച്ച് സ്ഥലം സമ്പാദിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമി കയ്യേറി ഏക്കറോളം സ്ഥലം പാറപൊട്ടിക്കുന്നത് പതിവാണ്.  

ജലം, വായു, മണ്ണ് എന്നിവയെ മലിനീകരിച്ചുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഉത്തരവാദികളാകുന്നവര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതാണ്.  

പാറമടകള്‍ക്ക് നിയമവിരുദ്ധമായി കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ റവന്യു ഉദ്യോഗസ്ഥരെ പലപ്പോഴും കോടതി വിമര്‍ശിച്ചിട്ടുണ്ട്. മലയാറ്റൂരിലെ പാറമടകളില്‍ പൊട്ടിക്കുന്ന ഉഗ്രശേഷിയുള്ള മാരക രാസവസ്തുക്കളും അവശിഷ്ടങ്ങളും ചെറുതോടുകളിലൂടെ ഒഴുകി എത്തുന്നത് പെരിയാറിലേക്കാണ്. സമീപത്ത് കുടിവെള്ളം ഇല്ലാത്തതുകൊണ്ടും, പാറകഷ്ണങ്ങള്‍ വീടുകളിലേക്ക് തെറിച്ച് വീഴുന്നതുകൊണ്ടും പലരും പാറമട ഉടമകള്‍ക്ക് വീടും സ്ഥലവും നല്‍കി ഈ പ്രദേശത്തുനിന്ന് പലായനം ചെയ്തുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ ഇല്ലിത്തോട് പ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇനിയും നേരിടേണ്ടിവരും.

Tags: kochiക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.