Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നു

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്ലസ് വണ്‍ ക്ലാസ് മുറിയില്‍ 8% റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ജനസംഖ്യയുടെ 17% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്, ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്.

Janmabhumi Online by Janmabhumi Online
Sep 21, 2020, 11:08 am IST
in Wayanad
വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ:  വയനാട് ജില്ലയില്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ ആയിരക്കണക്കിന് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു. ഇതില്‍ ഭൂരിഭാഗവും ഭൂരഹിതരായ പണിയ, അടിയ, കാട്ടുനായ്‌ക്ക സമുദായങ്ങളില്‍ പെട്ടവരാണ്.  കഴിഞ്ഞ 12 വര്‍ഷമായി, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകജാലക വെബ്‌സൈറ്റ് വഴിയാണ് പ്ലസ് വണ്‍ പ്രവേശനം ഓണ്‍ലൈനായി നടന്നു വരുന്നത്. 

വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്ലസ് വണ്‍ ക്ലാസ് മുറിയില്‍ 8% റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ജനസംഖ്യയുടെ 17% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്, ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്. എന്നിരുന്നാലും, ജില്ലയില്‍ എസ്ടി റിസര്‍വേഷന്‍ വഴി ലഭ്യമായ സീറ്റുകളുടെ എണ്ണം അപേക്ഷകരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ്, അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ  ഇത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കുന്നു. ഈ സാഹചര്യം വര്‍ഷം തോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

വയനാട് ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മൊത്തമായി 6,623 മെറിറ്റ് സീറ്റുകള്‍ ലഭ്യമാണ്. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2,442 ആദിവാസി വിദ്യാര്‍ത്ഥികളില്‍ 2,009 പേര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എന്നാല്‍ 8% റിസര്‍വേഷനില്‍ ഇതില്‍ 530 സീറ്റുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകൂ. ഇതിനര്‍ത്ഥം 1,479 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല എന്നാണ്.  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാല്‍ ഈ എണ്ണം ഗണ്യമായി ഉയരും. മറ്റൊരു ജില്ലയില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. 

വയനാടിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്.  സെക്രട്ടേറിയറ്റും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും തമ്മിലുള്ള കഴിഞ്ഞ വര്‍ഷങ്ങളിലെ ആശയവിനിമയം അധികാരികള്‍ക്ക് പ്രശ്‌നത്തെക്കുറിച്ച് നന്നായി അറിയാമെന്നതിന് തെളിവുകള്‍ നല്‍കുന്നു.  2018 ഒക്ടോബര്‍ 16 ലെ ഒരു കത്തില്‍, പട്ടികജാതിപട്ടികവര്‍ഗ വികസന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ്, പട്ടികവര്‍ഗ വികസന ഡയറക്ടറോട് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് അപര്യാപ്തമായ സീറ്റുകള്‍ ലഭ്യമായതിനെ മറികടക്കാന്‍ വേണ്ട പരിഹാരം സംബന്ധിച്ച് ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തത്തിലുള്ള ജനസംഖ്യയും വളരെ കൂടുതലും ആദിവാസി ജനസംഖ്യ വളരെ കുറഞ്ഞതുമായ മറ്റ് പല ജില്ലകളിലും എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നതാണ് സ്ഥിതിവിശേഷം. 

 പ്രവേശന നടപടിക്രമങ്ങള്‍ ഈ സീറ്റുകളെ ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റാന്‍ അനുവദിക്കുന്ന രീതിയിലാണ്. വയനാട്ടിലെ ഒരു വനവാസി  വിദ്യാര്‍ത്ഥി ഈ സ്‌കൂളുകളിലേക്ക് പോയി പ്രവേശനത്തിനായി ഹാജരാകുന്നതിന് മുമ്പുതന്നെ ഇങ്ങനെ ജനറല്‍ സീറ്റ് ആയി മാറ്റുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം, കേരളത്തിലുടനീളമുള്ള എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ റിസര്‍വ് ചെയ്ത സീറ്റുകളില്‍, 16,234 സീറ്റുകള്‍ വരെ ആദ്യ റൗണ്ട് അലോട്ട്‌മെന്റിന് ശേഷം ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റപെട്ടു.  ആദിവാസി സംഘടനകള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുമ്പാകെ ഒരു നിവേദനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ സുഗമമാക്കും വിധം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സഹായത്തിനായി ഒരു വോളന്റിയര്‍ ടീമിനെ ആദി ശക്തി സമ്മര്‍ സ്‌കൂള്‍ എന്ന വനവാസി ദളിത് യുവജന കൂട്ടായ്മ രൂപീകരിച്ചു.  എന്നിരുന്നാലും, ഈ പ്രക്രിയയില്‍ നിരുത്സാഹിതരായ ശേഷമോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലോ ഡ്രോപ്പ് ഔട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്ന ഓരോ വിദ്യാര്‍ത്ഥിയെയും കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 

കൊറോണ വൈറസ് മഹാമാരി ഈ വര്‍ഷം പ്രവേശനം തേടി മറ്റ് ജില്ലകളിലേക്ക് പോകുന്നതില്‍ വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചു.  ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് 25 രൂപ അപേക്ഷാ ഫീസ് നിയുക്ത ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണ്.  ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സെപ്റ്റംബര്‍ 28 ന് വയനാട്ടില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ വനവാസി  സംഘടനകള്‍, ആദിവാസി വിദ്യാര്‍ഥികളും മാതാപിതാക്കളും തീരുമാനിച്ചിട്ടുണ്ട്.

Tags: വയനാട്‌വനവാസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies