Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഎന്നില്‍ പാക്കിസ്ഥാനും തുര്‍ക്കിക്കുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 17, 2020, 05:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഐക്യരാഷ്‌ട്രസഭ: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെപ്പറ്റി പരാമര്‍ശം നടത്തിയ പാക്കിസ്ഥാനേയും തുര്‍ക്കിയേയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനേയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ.  

ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം  സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാദെ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇക്കാര്യം ഇന്ത്യ  പലകുറി ആവര്‍ത്തിച്ചിട്ടുള്ളതാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അക്കാര്യത്തില്‍ ഒഐസി പരാമര്‍ശം നടത്തിയത് ശരിയായില്ല. ഞങ്ങള്‍ അത് തള്ളുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി പറയാന്‍ അവര്‍ക്ക് ഒരവകാശവും ഇല്ല. സ്വന്തം അജണ്ട നടപ്പാക്കാന്‍ ഒഐസിയെ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണ്. ഇങ്ങനെ ചെയ്യാന്‍ പാക്കിസ്ഥാനെ അനുവദിക്കണോയെന്ന് ഒഐസി അംഗങ്ങള്‍ തീരുമാനിക്കണം.

വ്യാജക്കഥകളുമായി എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയെന്നത് പാക്കിസ്ഥാന്റെ സ്വഭാവമായി മാറിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഒരു രാജ്യം ഞങ്ങളെയോ മറ്റുള്ളവരെയോ മനുഷ്യാവകാശങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ വരേണ്ടതില്ല. ഭീകരതയുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് നിങ്ങള്‍. ജമ്മുകശ്മീരില്‍ നൂറു കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് നിങ്ങളുടേത്, പവന്‍ ബാദെ  പറഞ്ഞു. ഭീകര സംഘടനകള്‍ക്ക് ആളും  അര്‍ഥവും നല്‍കി സഹായിക്കുന്നത് അവസാനിപ്പിക്കാന്‍ ഇനിയും നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നിരവധി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിഖ്,  ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയും ബലമായി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുകയാണ് പാക്കിസ്ഥാനില്‍. അദ്ദേഹം പറഞ്ഞു.

Tags: indiaതുര്‍ക്കിപാക്കിസ്ഥാന്‍യുഎന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

India

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

India

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

India

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

India

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

പുതിയ വാര്‍ത്തകള്‍

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies