Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷിഭവനുകളില്‍ നിന്ന് വിതരണം ചെയ്ത നെല്‍വിത്ത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു

അജാനൂര്‍ കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമ നെല്‍വിത്ത് കൃഷിയിറക്കിയ വെള്ളിക്കോത്ത് പുതിയകണ്ടം വയലിലെ കാരിച്ചി, ശാരദ, കര്‍ത്തമ്പു, രാഘവന്‍, വിജയന്‍, നാരായണി, ബാബു തുടങ്ങിയ കര്‍ഷകരാണ് വരിനെല്‍ കെണിയില്‍ കുടുങ്ങിയത്.

Janmabhumi Online by Janmabhumi Online
Sep 14, 2020, 11:18 am IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

വെള്ളിക്കോത്ത്: സുഭിക്ഷകേരളം പദ്ധതിയില്‍ വിരിപ്പുകൃഷിക്കായി കൃഷിഭവനുകള്‍ വഴി നല്‍കിയ ഉമ നെല്‍വിത്ത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് വിനയാകുന്ന വരിനെല്ലുകളാണ് ഈ വിത്തുപയോഗിച്ച പാടങ്ങളില്‍ കൂടുതലുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

അജാനൂര്‍ കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമ നെല്‍വിത്ത് കൃഷിയിറക്കിയ വെള്ളിക്കോത്ത് പുതിയകണ്ടം വയലിലെ കാരിച്ചി, ശാരദ, കര്‍ത്തമ്പു, രാഘവന്‍, വിജയന്‍, നാരായണി, ബാബു തുടങ്ങിയ കര്‍ഷകരാണ് വരിനെല്‍ കെണിയില്‍ കുടുങ്ങിയത്. കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമവിത്ത് ഇറക്കിയ വയലില്‍ മാത്രമാണ് വരിനെല്ല് വളര്‍ന്നിരിക്കുന്നത്. സ്വന്തമായി സൂക്ഷിച്ച മറ്റു വിത്തുകള്‍ ഇറക്കിയ സമീപ വയലുകളിലൊന്നും വരിനെല്ല് കാണാനില്ല. സ്വന്തം വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വിരിപ്പ് കൃഷിയുടെ വില്ലന്‍ കളയായ വരിനെല്ല് ഈ വയലില്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടാണ് കൃഷിഭവന്‍ നല്‍കിയ ഉമവിത്ത് ചതിച്ചതാണെന്ന് കര്‍ഷകര്‍ തറപ്പിച്ച് പറയുന്നത്.

ഇതുപോലെ വരിനെല്ല് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് കര്‍ഷകനായ ഗംഗാധരന്‍ പറയുന്നത്. വിജയന്റെയും വാസുവിന്റെയും കണ്ടത്തിലും നെല്ലിനൊപ്പം വരിനെല്ലാണ്.അരയോളം പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും വരിനെല്ല് അരിഞ്ഞെടുത്ത് കളയുകയാണ് ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. കിഴക്കേ വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ ഗംഗാധരനും മകന്‍ കണ്ണനും അതിരാവിലെ പുതിയകുണ്ടിലെ കണ്ടത്തിലെത്തി. നെല്‍ചെടികള്‍ക്കിടയില്‍ നിന്ന് രണ്ടുപേരും വരിനെല്ല് തിരഞ്ഞുപിടിച്ച് അരിഞ്ഞെടുക്കുകയാണ്. വിവിധ പാടങ്ങളിലെ വയല്‍ വരമ്പിനു പുറത്ത് അരിഞ്ഞെടുത്ത് വരിനെല്ല് കൂനയായി കൂട്ടിയിട്ടതുും കാണാം. 

വരിനെല്ല് ഒഴിച്ചുള്ള മറ്റു കളകളെ നെല്‍ച്ചെടി വളര്‍ച്ചയെത്തും മുന്‍പ് തിരിച്ചറിഞ്ഞ് പറിച്ചുകളയാം. നെല്‍ച്ചെടിപോലെയുള്ള വിരിപ്പ്കൃഷി കളയായ വരിനെല്ലിനെ കതിരിടുന്ന സമയത്തുമാത്രമേ  തിരിച്ചറിയാന്‍ പറ്റൂ. വരിനെല്ല് പാകമാകുംമുമ്പ് അതിലെ കതിരുകള്‍ അരിഞ്ഞെടുത്ത് മാറ്റുക മാത്രമാണ് അതിനെ ഒഴിവാക്കാനുള്ള ഏക പോംവഴി. പലപ്പോഴും ഒഴുക്കുവെള്ളത്തിലൂടെയും മറ്റും വയലിലെത്തുന്ന വരിനെല്ലിനെ കര്‍ഷകര്‍ ഒഴിവാക്കുന്നത് ഇങ്ങനെയാണ്. നെല്ല് കൊയ്യുമ്പോള്‍ വരിനെല്ല് കലര്‍ന്നാല്‍ വിത്തിലൂടെ പതിന്മടങ്ങായി തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. വരിനെല്ല് കലര്‍ന്ന വൈക്കോല്‍ കന്നുകാലികള്‍ക്കുപോലും കര്‍ഷകര്‍ നല്‍കാറില്ല. വളത്തിലൂടെയും ചാണകത്തിലൂടെയും വരിനെല്ല് വയലിലെത്താതിരിക്കാനുള്ള മുന്‍കരുതലാണ് ഇതിനു കാരണം. വരിനെല്ല് ഭീഷണികാരണം പല വയലുകളിലും വിരിപ്പ്കൃഷി ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകാണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: Paddykasargodkrishi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

News

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Alappuzha

വേനല്‍മഴയ്‌ക്കു മുന്‍പ് നെല്ല് സംഭരിക്കാന്‍ മില്ല് ഉടമകളോട് നിര്‍ദേശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

പുതിയ വാര്‍ത്തകള്‍

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies