Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം; പപ്പടത്തിനു പകരം അപ്പളം: തിരിച്ചറിഞ്ഞിട്ടും വെട്ടിപ്പ് നടത്തി

ഇസ്‌കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്, ഹഫ്‌സര്‍ ട്രെഡിങ് കമ്പനി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പപ്പടം നല്‍കാന്‍ ടെന്റര്‍ നല്‍കിയത്. എന്നാല്‍ ഹഫ്‌സര്‍ ട്രെഡിങ് കമ്പനി വിതരണം ചെയ്തത് അപ്പളവും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 02:22 pm IST
in Kerala

തിരുവനന്തപുരം: ഓണക്കിറ്റില്‍ പപ്പടത്തിന് പകരം അപ്പളം നല്‍കി ഓണ സദ്യയെ സര്‍ക്കാര്‍ കളങ്കിതമാക്കിയതിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയിട്ടും വെട്ടിപ്പ് നടത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങിയ വിഷമടങ്ങിയ അപ്പളം വിതരണം ചെയ്യുകയായിരുന്നു.  

ഇസ്‌കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്, ഹഫ്‌സര്‍ ട്രെഡിങ് കമ്പനി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പപ്പടം നല്‍കാന്‍ ടെന്റര്‍ നല്‍കിയത്. എന്നാല്‍ ഹഫ്‌സര്‍ ട്രെഡിങ് കമ്പനി വിതരണം ചെയ്തത് അപ്പളവും.

സാധാരണ 15 ദിവസം വരെ ഉപയോഗിക്കാവുന്നതാണ് പപ്പടം. എന്നാല്‍ ഓണക്കിറ്റിലേക്ക് ഹഫ്‌സര്‍ നല്‍കിയ അപ്പളത്തിന് മൂന്നു മാസം കാലാവധിയുണ്ട്. ഓണക്കിറ്റിലെത്തിയപ്പോള്‍ അപ്പളം, ശ്രീശാസ്താ കേരള പപ്പടമെന്ന പേരിലുമായി. പപ്പടത്തിനുള്ള ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹഫ്‌സര്‍ ട്രേഡിങ് കമ്പനി നല്‍കിയ അപ്പളത്തില്‍ ഉഴുന്നിന്റെ അളവു വളരെക്കുറവായിരുന്നു. ഇതില്‍ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതല്‍.  

തമിഴ്‌നാട്ടില്‍ അപ്പളത്തിന് പാക്കറ്റിന് 6.30 രൂപയാണ്. എന്നാല്‍ ഇവിടെ 9.62 രൂപയ്‌ക്കാണു വാങ്ങിക്കൂട്ടിത്. അതും ഗുണനിലവാരമില്ലാത്തവ.  ഗുണനിലവാരം ഉറപ്പാക്കാന്‍ സപ്ലൈകോയില്‍ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥരുമുള്ളപ്പോഴാണിത്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഇവിടെ അട്ടിമറിച്ചു. പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് വിവരം. കിറ്റ് വിതരണം നാലു മാസത്തേക്കു കൂടി നീട്ടിയതോടെ കരാറുകാരും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന് ഖജനാവില്‍ നിന്നും തട്ടുന്നത് കോടികളായിരിക്കും.

ശര്‍ക്കരയും പപ്പടവും ഒഴിവാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന കിറ്റിലെ അടുത്ത മൂന്നു മാസം ശര്‍ക്കരയും പപ്പടവും ഇല്ല . ഓണത്തിന് നല്‍കിയ കിറ്റിലെ ശര്‍ക്കരയും പപ്പടവും ഗുണനിലവാരമില്ലാത്തതാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത മൂന്നു മാസത്തെ കിറ്റില്‍ നിന്നും ഇവ രണ്ടും നീക്കിയതെന്നാണ് വിവരം. ഇതിന് പകരം ഒരു കിലോ പഞ്ചസാര നല്‍കും . ഇന്നലെ രാത്രിയോടെയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

Tags: കേരള സര്‍ക്കാര്‍Treasury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടര്‍ ഭരണ മോഹത്തിനായി പിണറായി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Kerala

മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു

Kerala

ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ; പത്തുലക്ഷം രൂപയ്‌ക്ക് മുകളിലെ ബില്ലുകള്‍ക്ക് നിയന്ത്രണം, പരമാവധി വായ്‌പകളെടുക്കാന്‍ നീക്കം

Kerala

സാമ്പത്തിക വര്‍ഷം പിന്നിട്ടു, ട്രഷറിയിലൂടെ നടന്നത് 26000 ലധികം കോടി രൂപയുടെ ഇടപാട്

Kerala

ഒക്ടോബര്‍ ഒന്നിന് ട്രഷറികളില്‍ പണമിടപാട് ആരംഭിക്കാന്‍ വൈകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.