Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെഎസ്ഇബിയില്‍ അര്‍ഹരെ ഒഴിവാക്കി; ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു

250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ച നിരവധി ഉദ്യോഗസ്ഥരെ നിശ്ചിത സമയപരിധി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ നിലനിര്‍ത്തുന്നതായാണ് പരാതി. അതേസമയം 15 വര്‍ഷത്തിലേറെയായി ഒരേ ഡിവിഷനില്‍ ജോലി ചെയ്യുന്നവരുമുണ്ട്. മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരും, യൂണിയന്‍ നേതാക്കളുമാണ് സ്ഥലമാറ്റ ചട്ടങ്ങള്‍ ബാധിക്കാതെ സ്ഥിരം ലാവണത്തില്‍ വര്‍ഷങ്ങളായി തുടരുന്നത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 10, 2020, 01:47 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

വടശേരിക്കര (പത്തനംതിട്ട): ഇഷ്ടക്കാരെ നിലനിര്‍ത്തിയും, മറ്റുള്ളവരെ അവഗണിച്ചും കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ അട്ടിമറിക്കുന്നു. വര്‍ക്ക് അറേഞ്ച്‌മെന്റുകള്‍ സുതാര്യമാക്കുന്നതിനും, അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുമായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കിയെങ്കിലും കാര്യങ്ങള്‍ യഥാവിധിയല്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തില്‍ സ്വാഭാവികമായി വരുന്ന അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് വകവയ്‌ക്കാതെ തന്നിഷ്ടമനുസരിച്ചു സ്ഥലംമാറ്റം നടപ്പാക്കുന്നതായാണ് പരാതി.

250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ച നിരവധി ഉദ്യോഗസ്ഥരെ നിശ്ചിത സമയപരിധി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ നിലനിര്‍ത്തുന്നതായാണ് പരാതി.  അതേസമയം 15 വര്‍ഷത്തിലേറെയായി ഒരേ ഡിവിഷനില്‍ ജോലി ചെയ്യുന്നവരുമുണ്ട്. മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരും, യൂണിയന്‍ നേതാക്കളുമാണ് സ്ഥലമാറ്റ ചട്ടങ്ങള്‍ ബാധിക്കാതെ സ്ഥിരം ലാവണത്തില്‍ വര്‍ഷങ്ങളായി തുടരുന്നത്.

500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് സ്ഥലംമാറി പോയ നിരവധി ഉദ്യോഗസ്ഥര്‍ സമയ പരിധി കഴിഞ്ഞും അവിടെ തുടരുന്നു. ഇവരില്‍ ചിലര്‍ ഉടന്‍ വിരമിക്കുന്നവരാണ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ മുതല്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ വരെയുണ്ട്. വീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ ഉള്‍പ്പടെയുള്ളവരും വര്‍ഷങ്ങളായി ദൂരങ്ങളില്‍ ജോലി ചെയ്യുന്നു. ഇതൊന്നും പരിഗണിക്കാതെ ചില യൂണിയനുകളെ പ്രീണിപ്പിക്കുന്ന തരത്തിലാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.

ആര്‍. സതീഷ്‌കുമാര്‍

Tags: കേരള സര്‍ക്കാര്‍കെഎസ്ഇബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies