Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യം; വസ്തുതാപരിശോധനാ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. 300ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയ ആക്രമണക്കേസില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് മദന്‍ ഗോപാല്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 01:19 pm IST
in India

ബെംഗളൂരു: ബെംഗളൂരു കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളില്‍ ആഗസ്റ്റ് 11നു രാത്രി എസ്ഡിപിഐ നടത്തിയ ആക്രമണത്തെക്കുറിച്ച് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ വസ്തുതാപരിശോധനാ പാനല്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  

മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. 300ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയ ആക്രമണക്കേസില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് മദന്‍ ഗോപാല്‍ പറഞ്ഞു.  

ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും സംസ്ഥാനത്തോടും സര്‍ക്കാരിനോടും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്‌ട്രീയമായോ വ്യക്തിപരമായോ യാതൊരുവിധ പക്ഷപാതവും കാണിക്കാതെ സത്യം മാത്രമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നതെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.  

36 സര്‍ക്കാര്‍ വാഹനങ്ങള്‍, 300ഓളം സ്വകാര്യ വാഹനങ്ങള്‍, നിരവധി വീടുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ഏകദേശം 15 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ക്ലെയിം കമ്മീഷണര്‍ ജസ്റ്റിസ് കെമ്പന്ന പിന്നീട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. സംഭവ ദിവസം രാത്രി പുറത്ത് നിന്നു വന്നവരെ കൂടാതെ പ്രദേശവാസികളില്‍ ചിലരുടെ സഹായം കൂടി അക്രമികള്‍ക്ക് ലഭിച്ചു. പ്രദേശത്തെ ചിലര്‍ക്കെങ്കിലും ഇത്തരമൊരു ആക്രമണത്തെകുറിച്ച് മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നു.

ആക്രമണം വെറും രാഷ്‌ട്രീയപ്രേരിതം മാത്രമായി കണക്കാക്കാനാകില്ല. നാശനഷ്ടം സംഭവിച്ച കണക്കുകള്‍ വിശകലനം ചെയ്താല്‍ ഹിന്ദു വിഭാഗത്തെയാണ് ആക്രമികള്‍ ലക്ഷ്യം വച്ചത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പിഎഫ്ഐ സംഘടനയില്‍പ്പെട്ടവരാണ്. ഇവരില്‍ ചിലര്‍ക്ക് നിരോധിത തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്.  

കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരീ പുത്രന്‍ നവീന്‍, പ്രവാചകനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ട ദിവസം തന്നെ ആക്രമണത്തിനു തെരഞ്ഞെടുത്തത് അക്രമത്തിന്റെ പിന്നിലുള്ള യഥാര്‍ഥ ഉദ്ദേശ്യം മറച്ചുവയ്‌ക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് കാരണം മാത്രമാണ് ആക്രമണമെങ്കില്‍ ഒരു മതവിഭാഗം മാത്രം ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: sdpiബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

Kerala

എസ് ഡി പി ഐയുടെ പരാതി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

Kerala

എസ്ഡിപിഐക്ക് വോട്ട് മറിച്ചു; കോണ്‍ഗ്രസ് മണ്ഡലം യോഗത്തിൽ ചെന്നിത്തല-വേണുഗോപാല്‍ പക്ഷങ്ങൾ ഏറ്റുമുട്ടി

Kerala

ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐ വിട്ടുനിന്നത് യുഡിഎഫിന് തുണയായി; പിഡിപി പിന്തുണ ഇടതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.