Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോംബ് നിര്‍മാണം നേതൃത്വത്തിന്റെ ഒത്താശയോടെ; സിപിഎം ബോംബ് ഫാക്ടറികളില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 12:39 pm IST
in Kerala

കണ്ണൂര്‍: രാഷ്‌ട്രീയ എതിരാളികളെ വകവരുത്താനും സമാധാനം തകര്‍ക്കാനും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി സഖാക്കള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ല, വീര പരിവേഷം നല്‍കി അംഗീകരിക്കും.

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

തലശ്ശേരി പുല്ല്യോട് 1999 ഒക്‌ടോബറില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാളുടെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനശേഷം മണിക്കൂറുകളോളം പ്രദേശം സിപിഎം നിയന്ത്രണത്തിലായിരുന്നു. സന്ദര്‍ശിക്കാനെത്തിയ ഒ. രാജഗോപാലിനെ കാരായി രാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞ് വെച്ചു. പോലീസ് നിര്‍ദ്ദേശപ്രകാരം രാജഗോപാല്‍ തിരിച്ചുപോയി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പോലീസിനു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചത്.  

2006ല്‍ കുടിയാന്‍ മലയില്‍ കര്‍ഷകസംഘം നേതാവ്  കെ.എന്‍. ജോസഫിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച രണ്ടുപേര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിഞ്ഞിരുന്നു. മട്ടന്നൂര്‍ കോളാരിയിലെ സിപിഎം ഓഫീസായ എകെജി വായനശാലയ്‌ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ തലശ്ശേരി മൂഴിക്കര സ്വദേശി മരിച്ചത് 2008 മെയ് മാസത്തിലാണ്.  

2016 ജൂണ്‍ ആറിനാണ് പാനൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രാദേശിക വനിതാനേതാവും സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു.

പാര്‍ട്ടി കേന്ദ്രങ്ങളിലെ സ്‌ഫോടനക്കേസുകള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുക. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ പോലീസും കണ്ടില്ലെന്ന് നടിക്കും.  

ചില പ്രത്യേക കേന്ദ്രങ്ങളി ല്‍ പരിശീലനം നല്‍കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് സിപിഎം ശൈലി. സമാധാന അന്തരീക്ഷമുള്ള പ്രദേശം തെരഞ്ഞെടുത്താണ് ബോംബു നിര്‍മ്മാണം.  

പോലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. അപകടം സംഭവിച്ചാല്‍ ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും പ്രത്യേക സംഘങ്ങളെ തയാറാക്കി നിര്‍ത്തും. തെളിവ് നശിപ്പിക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും സാധാരണയായി പാര്‍ട്ടി അംഗങ്ങളായ സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്.

Tags: cpmkannurപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.