Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങള്‍

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 6, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആചാര്യന്മാര്‍ മനുഷ്യായുസ്സ് നൂറായി കണക്കാക്കിയിട്ട് അതിനെ നാലു ഘട്ടങ്ങളാക്കിയിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ. ഓരോന്നിനും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വീതം. ആദ്യത്തെ ഇരുപത്തഞ്ചു വര്‍ഷങ്ങളില്‍ കാമക്രോധങ്ങളെല്ലാം അടക്കി, ‘ഛാത്രാണാം അദ്ധ്യയനം തപഃ’ (വിദ്യാര്‍ഥികളുടെ തപസ്സ് അധ്യയനമാണ്) എന്ന ആപ്തവചനമനുസരിച്ച് വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാഭ്യാസത്തില്‍ തത്ത്വശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും ഉള്‍പ്പെടുന്നു. അതിനുശേഷം അമ്പതു വയസ്സുവരെ ഗാര്‍ഹസ്ഥ്യത്തിന്റെ നിയമങ്ങളനുസരിച്ച് വിവാഹജീവിതം നയിക്കുന്നു. പിന്നീട് അമ്പതു മുതല്‍ വാനപ്രസ്ഥം. അതു സംന്യാസത്തിനുള്ള – സമ്പൂര്‍ണത്യാഗത്തിനുള്ള – ഒരു പരിശീലനകാലമാണ്. ഇവിടെ ശ്രീരാമകൃഷ്ണന്റെ ഒരു വചനം നമുക്ക് ഓര്‍ക്കാം: ‘ഇടയ്‌ക്കിടെ നിര്‍ജനസ്ഥാനത്തു പോയി ഈശ്വരധ്യാനം ചെയ്യണം… പിന്നെ, ഈശ്വരനില്‍ ഭക്തിയും വിശ്വാസവും വന്നുകഴിഞ്ഞാല്‍ ഒട്ടൊക്കെ അനാസക്തനായി ജീവിക്കാന്‍ സാധിക്കും. ഒന്നുരണ്ടു കുട്ടികള്‍ പിറന്നുകഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ആങ്ങളയും പെങ്ങളുംപോലെ ജീവിക്കണം. എന്നിട്ട്, ഇനി മനസ്സ് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകരുതേ, പിള്ളകളൊന്നും പിറക്കാനിടവരരുതേ, എന്ന് സര്‍വദാ ഈശ്വരനോടു പ്രാര്‍ഥിക്കണം.’  

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം. അതിനാല്‍ എല്ലാ കാര്യത്തിലും അച്ചടക്കമില്ലാതെ ജീവിക്കുന്ന ഗൃഹസ്ഥര്‍ അമ്പതു വയസ്സാകുമ്പോഴേയ്‌ക്കുതന്നെ പടുവൃദ്ധനാവുകയും പിന്നെ വാനപ്രസ്ഥമോ സംന്യാസമോ സ്വീകരിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇവര്‍ മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തിലെത്താന്‍ കഴിയാതെതന്നെ മരിച്ചുപോകുന്നു. ഇതില്ലാതിരിക്കാന്‍ ചെറുപ്പത്തിലേതന്നെയുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. ജീവിതം പോകുന്നത് ധര്‍മമനുസരിച്ചാണോ എന്ന് ഓരോ ദിവസവും നാം പരിശോധിക്കേണ്ടിയിരിക്കുന്നു. വരവിനേക്കാള്‍ ചെലവുചെയ്യുന്നവര്‍, പാതിവ്രത്യമോ ഏകപത്‌നീവ്രതമോ ഇല്ലാത്തവര്‍, മക്കളെ ധര്‍മിഷ്ഠരായി വളര്‍ത്താത്തവര്‍, മാതൃ-പിതൃ-ഗുരുസേവ ചെയ്യാത്തവര്‍, ഈശ്വരപൂജ ചെയ്യാത്തവര്‍, വഴിവിട്ടു ജീവിക്കുന്നവര്‍- ഇത്തരക്കാര്‍  മനസ്സു ശുദ്ധമാക്കി ഈശ്വരാനുഭവം നേടാനുള്ള അസുലഭാവസരമാണ് പാഴാക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ട് ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാത്തവര്‍ ജനിച്ചതു വെറുതെയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

Kerala

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

Travel

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies