Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ ജിഹാദിസ്റ്റുകള്‍; നാലുവര്‍ഷത്തില്‍ ലൗ ജിഹാദിന് ഇരയായത് 3000 കിസ്ത്യന്‍ പെണ്‍കുട്ടികള്‍; സ്വീഡനിലെ അവസ്ഥ ഉണ്ടാക്കരുതെന്ന് ഫാ സേവ്യര്‍ ഖാന്‍

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ അയ്യായിരത്തോളം കുട്ടികളെയും 18841 സ്ത്രീകളെയും കാണാതായി. ഇതൊന്നും വാര്‍ത്തയല്ല. ഇതിനെതിരെ സംസാരിക്കേണ്ടവരും മാധ്യമങ്ങളും വാങ്ങി വച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് പ്രണയക്കെണി. 2006നും 2010നും ഇടയില്‍ മൂവായിരത്തിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പ്രണയക്കെണിയില്‍ അകപ്പെട്ടത്. പിന്നീടുള്ള പത്ത് വര്‍ഷം ഇതിനേക്കാളും വേഗത്തിലാണ് പ്രണയക്കുരുക്ക് വളര്‍ന്നതെന്നും അദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Sep 5, 2020, 06:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അഗളി(പാലക്കാട്): കേരളത്തിലെ  ക്രൈസ്തവ സമൂഹം വംശഹത്യ ഭീഷണി നേരിടുകയാണെന്ന് കത്തോലിക്കാ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും പുരോഹിതനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തിലെ ക്രൈസ്തവര്‍ക്ക് സംവരണാവകാശങ്ങള്‍ ലഭിക്കുന്നില്ല. ജോലിയില്ല. വിദേശത്ത് ജോലി തേടി അലയേണ്ട ഗതികേടിലാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള ഓട്ടത്തിലാണവര്‍. പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വിവേചനം നേരിടുന്നു. ആളും തരവും നോക്കിയാണ് നിയമനടപടികള്‍. കര്‍ഷകരുടെ സമരം ഉദ്ഘാടനം ചെയ്തതിന് താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുത്തു. മതാചാര്യന്മാരെ അവഹേളിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് അദേഹം പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.  

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ അയ്യായിരത്തോളം കുട്ടികളെയും 18841 സ്ത്രീകളെയും കാണാതായി. ഇതൊന്നും വാര്‍ത്തയല്ല. ഇതിനെതിരെ സംസാരിക്കേണ്ടവരും മാധ്യമങ്ങളും വാങ്ങി വച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് പ്രണയക്കെണി. 2006നും 2010നും ഇടയില്‍ മൂവായിരത്തിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പ്രണയക്കെണിയില്‍ അകപ്പെട്ടത്. പിന്നീടുള്ള പത്ത് വര്‍ഷം ഇതിനേക്കാളും വേഗത്തിലാണ് പ്രണയക്കുരുക്ക് വളര്‍ന്നതെന്നും അദേഹം പറഞ്ഞു. 

കേരളത്തിന്റെ അന്തരീക്ഷം മാറി. അസ്വസ്ഥമായ സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. തീവ്രവാദം വളരെ വേഗത്തില്‍ പിടിമുറുക്കുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും അവര്‍ നുഴഞ്ഞുകയറുന്നു. സാഹിത്യകാരന്മാരിലും ജിഹാദിസ്റ്റുകളുണ്ട്. ഇരുപത് വര്‍ഷക്കാലമായി കേരള സമൂഹം ധ്രുതഗതിയില്‍ പരിണാമത്തിന് വിധേയമാകുന്നു. എല്ലാ മണ്ഡലങ്ങളിലും തീവ്രവാദികള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. സമൂഹത്തില്‍ സ്വാധീനമുള്ളവരെ അവര്‍ക്കാവശ്യമുള്ളത് നല്‍കി കൂടെനിര്‍ത്തുകയാണ്.

സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ധ്രുവീകരണത്തിന് വശംവദരായവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. മാധ്യമങ്ങളെയും പ്രത്യേക സിദ്ധാന്തക്കാര്‍ വാങ്ങിവെച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യം വരുമ്പോള്‍ ശബ്ദിക്കും. അല്ലാത്തപ്പോള്‍ മൗനം പാലിക്കും.

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രവര്‍ത്തനം ശക്തമാണെന്ന് ഐക്യരാഷ്‌ട്ര സഭ പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. . എന്തുകൊണ്ട് സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീവ്രവാദികളെ പ്രീണിപ്പിക്കുകയും അവര്‍ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ന് ഇത് മനസ്സിലാക്കിയില്ലെങ്കില്‍ നാളെ വളരെയധികം ദുഖിക്കേണ്ടി വരും.  

സ്വീഡനില്‍ സംഭവിച്ചത് കേരളത്തിലും നടക്കുമെന്നും സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.  ക്രിസ്ത്യന്‍ മതാചാര്യന്മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്‌ട്രീയ നേതാവിന്റെ ശവസംസ്‌കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്. എന്നാല്‍ ഇടുക്കി പിതാവിന്റെ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും അദേഹം പറഞ്ഞു.  

Tags: ലൗ ജിഹാദ്islamistskerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies