Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ല ;വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു

അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കീഴല്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 12:28 pm IST
in Kozhikode

വടകര: അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കീഴല്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. പ്രസവസമയം അടുത്തപ്പോള്‍ ആശുപത്രി അധികൃതര്‍ ഇവിടെ അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലെന്നും പ്രസവത്തിന് മറ്റെവിടെയെങ്കിലും പോകണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്യുമ്പോള്‍ സിസേറിയന്‍ ആവശ്യം ഉണ്ടെങ്കില്‍ അനസ്തേഷ്യ ഡോക്ടര്‍ അടക്കമുള്ള എല്ലാ സംവിധാനവും ഇവിടെയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.  

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ജില്ലാ ആശുപത്രി അധികൃതര്‍ കൈ ഒഴിഞ്ഞതോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ബന്ധുക്കള്‍ തീരുമാനിച്ചു.

ജില്ലാ ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്  അവശ്യപ്പെട്ടെങ്കിലും അതൊന്നും വേണ്ട ഇവിടെ നടന്നെന്നു പറഞ്ഞാല്‍ മതിയെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വിളിച്ചറിയിക്കാം എന്നാണ്  ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും കോവിഡ് നെഗറ്റീവ്  പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പ്രസവ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയെന്നും അവിടെനിന്നും കോവിഡ് നെഗറ്റീവ് ആണെന്ന് വാക്കാല്‍ അറിയിച്ചതായി പറഞ്ഞെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്ന് അത് അംഗീകരിച്ചില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡില്‍ എത്തി ടെസ്റ്റ്  നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചുള്ളു.  

 കോവിഡ്  കാലമായതിനാല്‍ രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാര്‍ മാത്രമേ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷ ഉള്ളതിനാല്‍ യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.    ഇതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയും ഭര്‍ത്താവും ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും നെട്ടോട്ടം ഓടേണ്ടി വന്നത്. മണിക്കൂറുകള്‍ക്കകം പ്രശ്‌നങ്ങള്‍ ഇല്ലാതെ പ്രസവം നടന്നു.

ജില്ലാ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ  കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഇരയാണ് കീഴല്‍ സ്വദേശിയായ യുവതി. ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ അടക്കം അനസ്‌തേഷ്യ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അതും പരിഹരിക്കപ്പെട്ടില്ല. ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്  വിവിധ സംഘടനകള്‍.

Tags: hospitalkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.