Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാം; ഭീതി വിട്ടൊഴിയാതെ സിങ്കുകുടിക്കാരായ 25 കുടുംബങ്ങള്‍

20 അടിയോളം താഴ്‌ച്ചയില്‍ 15 അടി വീതിയിലാണ് 600 മീറ്ററോളം നീളത്തില്‍ കിടങ്ങ് ഉണ്ടാക്കിയിരിക്കുന്നത്. ട്രഞ്ചില്‍ മഴയില്‍ വെള്ളം നിറയുന്നതോടെ ആശങ്ക കൂടുകയാണ്. നിലവില്‍ നിരവധി ചെറിയ ഹോസുകള്‍ ഉപയോഗിച്ച് ഈ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയാണ് നാട്ടുകാര്‍.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 14, 2020, 11:31 am IST
in Kerala
മാങ്കുളത്ത് വനംവകുപ്പ് റവന്യൂഭൂമി കൈയേറി മലമുകളില്‍ നിര്‍മ്മിച്ച ട്രഞ്ച്

മാങ്കുളത്ത് വനംവകുപ്പ് റവന്യൂഭൂമി കൈയേറി മലമുകളില്‍ നിര്‍മ്മിച്ച ട്രഞ്ച്

മാങ്കുളം: രാജമല പെട്ടിമുടി ദുരന്തം കണ്‍മുന്നിലുണ്ടായപ്പോള്‍ ഏറെ ഭയത്തിലാണ് സമീപ പ്രദേശങ്ങളിലൊന്നായ മാങ്കുളത്തെ നിരവധി കുടുംബങ്ങള്‍. മലയടിവാരത്താണ് 89 കുടുംബങ്ങള്‍ അധിവസിക്കുന്ന അമ്പതാംമൈല്‍ സിങ്കുകുടി കോളനി സ്ഥിതി ചെയ്യുന്നത്. ഇതിന് മുകളിലായുള്ള മലയില്‍ ഫോറസ്റ്റ് ക്യാമ്പ് ആനകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ ഭൂമി കൈയേറി ട്രഞ്ച് നിര്‍മ്മിച്ചിരിക്കുകയാണ്. കൈയേറ്റം തഹസില്‍ദാരും സ്ഥിരീകരിച്ചിരുന്നു.

20 അടിയോളം താഴ്‌ച്ചയില്‍ 15 അടി വീതിയിലാണ് 600 മീറ്ററോളം നീളത്തില്‍ കിടങ്ങ് ഉണ്ടാക്കിയിരിക്കുന്നത്. ട്രഞ്ചില്‍ മഴയില്‍ വെള്ളം നിറയുന്നതോടെ ആശങ്ക കൂടുകയാണ്. നിലവില്‍ നിരവധി ചെറിയ ഹോസുകള്‍ ഉപയോഗിച്ച് ഈ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയാണ് നാട്ടുകാര്‍. അതേ സമയം ട്രഞ്ചിലും മലയുടെ ചിലയിടങ്ങളിലും ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ദേവികുളം തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല. മുമ്പ് വഴിയില്‍ കുഴിയെടുത്തതിന് വനംവകുപ്പ് ജീവനക്കാരനെ സിപിഐയുടെ പ്രാദേശിക നേതാവ് കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഈ സ്ഥലത്താണ്. അന്ന് അത് ഏറെ വിവാദമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.  

25 കുടുംബങ്ങളാണ് മലയുടെ നേരെ അടിയില്‍ 200 മീറ്ററോളം ദുരത്ത് മാത്രം താമസിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ വെള്ളമിറങ്ങി മലയിടിഞ്ഞാല്‍ അത് വലിയ ദുരന്തമാകും പ്രദേശത്ത് ഉണ്ടാക്കുക. ജീവന്‍ ഭയന്ന് അടിവാരത്തുള്ള നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. കൊറോണ ഭീതിയും ഇത്തരത്തില്‍ ഒരുമിച്ച താമസങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. അടിയന്തരമായി ട്രഞ്ച് മൂടി താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അടക്കം പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.  

ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ട സംരക്ഷണം അധികാരികള്‍ ഒരുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലാജി കളക്ടറെ ബന്ധപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടില്ലെന്നും വനംവകുപ്പ് വഴിയടച്ച് ട്രഞ്ച് നിര്‍മ്മിച്ചതായി പരാതി വന്നിരുന്നെന്നും കളക്ടര്‍ വ്യക്തമാക്കി.  

Tags: മൂന്നാര്‍പെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

Travel

മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

Kerala

മൂന്നാറില്‍ കാട്ടാനുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; യാത്രികര്‍ അകപ്പെട്ടത് ചക്കക്കൊമ്പന് മുന്നില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.