Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡിങ്ങിന്റെ അവസാന ഭാഗത്തു ആള്‍ താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്‌നിശമന സേനയ്‌ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍ എത്താനാകില്ല

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Aug 12, 2020, 05:31 am IST
in Article

കരിപ്പൂരില്‍ നടന്നതു പോലെയുള്ള ഒരപകടം കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടക്കാതിരിക്കട്ടെ.  നടന്നാല്‍ എന്താകും അവസ്ഥ? കാര്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂരില്‍ പതുങ്ങിയിരിക്കുന്നത് വലിയ ദുരന്തമാണെന്ന് വ്യക്തമാകും. അത് ഒഴിവാക്കണമെങ്കില്‍ കരിപ്പൂര്‍,  കണ്ണൂരിന് പാഠമാകണം. കണ്ണൂരിന്റെ ഈ അവസ്ഥയ്‌ക്ക്  സാങ്കേതികവും രാഷ്‌ട്രീയവുമായ  കാരണങ്ങളുമുണ്ട്.  

അപകടം നടന്ന കരിപ്പൂരില്‍ റണ്‍വേ അവസാനിക്കുന്നിടത്ത് നിന്നുമുള്ള താഴ്‌ച്ച  30 അടി മാത്രം. എന്നാല്‍ കണ്ണൂരില്‍ ഇത് 240 അടിയാണ്.  കരിപ്പൂരില്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതില്‍ പ്രധാന കാരണം ഈ താഴ്ചക്കുറവായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍  ലാന്‍ഡിങ്ങിന്റെ അവസാന  ഭാഗത്തു ആള്‍ താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്‌നിശമന സേനയ്‌ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍ എത്താനാകില്ല.  

ക്രാഷ് ഗേറ്റും മെയ്ന്‍ ഗേറ്റും റോഡുമായി ബന്ധിപ്പിക്കേണ്ട സാങ്കേതിക പാതകള്‍ പണത്തിന്റെ അപര്യാപ്തത മൂലം നിര്‍മ്മിച്ചിട്ടില്ല. റണ്‍വേ വികസന മൂലധനമായി മാറേണ്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ മൂല്യം സ്വകാര്യ മുതലാളിമാര്‍ക്ക് പാട്ടത്തിന് നല്‍കി നഷ്ടപ്പെടുത്തിയതും, ധൂര്‍ത്തിന് മൂക്ക് കയറിടാന്‍ വന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പടിക്കു പുറത്താക്കിയതും പണഞെരുക്കത്തിന്റെ മൂലകാരണങ്ങളാണ്. കണ്ണൂരില്‍ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ പദ്ധതിയില്ല.  മാനേജ്‌മെന്റ് ഇക്കാര്യം ആലോചിച്ചിട്ടുപോലുമുണ്ടെന്നു തോന്നുന്നില്ല. 

അഗ്‌നിശമന സേന, എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍, സിഒഒ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ളവരാരുംതന്നെ  മതിയായ യോഗ്യതയും അതാതു മേഖലയില്‍ പരിചയവും ഉള്ളവരല്ലെന്നാണ് അറിവ്. രാഷ്‌ട്രീയ സ്വാധീനം മാത്രമാണ്  പലര്‍ക്കും യോഗ്യത. മാത്രമല്ല എയര്‍സൈഡ് സുരക്ഷ എന്ന വിഭാഗത്തില്‍  പരിചയവും യോഗ്യതയുമുള്ള ആരും കണ്ണൂരില്‍ നിലവിലില്ലെന്നത്  ഞെട്ടിക്കുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ  എയര്‍പോര്‍ട്ടിന്റെ സുരക്ഷ എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാണ് വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും വിദേശ വിമാന സര്‍വീസ് ആരംഭിക്കാത്തതും.

റണ്‍വേ എന്‍ഡില്‍ നിന്നും ഒരു കിലോമീറ്റര്‍  പരിശോധന നടത്തി പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചു  അപകടങ്ങളും അതുമൂലമുള്ള ആഘാതങ്ങളും ഒഴിവാക്കാനുള്ള നടപടികള്‍ ചെയ്യണമെന്നാണ് അന്താരാഷ്‌ട്ര വ്യോമയാന വിഭാഗത്തിന്റെ നിയമത്തില്‍ പറയുന്നത്. അതും കണ്ണൂരില്‍  പാലിക്കപ്പെട്ടില്ല.  

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും പിന്നീട് രാഷ്‌ട്രീയ സമ്മര്‍ദ്ദം കാരണം അനുമതി നല്‍കിയതും ഇത്തരുണത്തില്‍  ഓര്‍മിക്കേണ്ട കാര്യമാണ്. വിമാനത്താവളം നടത്തി പരിചയമില്ലാത്ത ടീം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ കണ്ണൂരില്‍ ദുരന്തം ദൂരത്തല്ല.

Tags: കിയാല്‍kannurkaripur international airportകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.