Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി; മുഖം രക്ഷിക്കാന്‍ മുഖ്യന്റെ മുന്നില്‍ ഇനി മൂന്നു വഴികള്‍

കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനങ്ങള്‍ തെരുവിലായിരുന്നേനെ.

Janmabhumi Online by Janmabhumi Online
Aug 11, 2020, 06:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമ്മര്‍ദത്തില്‍. മുഖ്യമന്ത്രിക്ക് ഇനി മൂന്നു കാര്യങ്ങള്‍ ചെയ്യാം. മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാം, ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയാം, മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാം.

കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനങ്ങള്‍ തെരുവിലായിരുന്നേനെ. പാര്‍ട്ടി ഭേദമില്ലാതെ. ചുവരെഴുത്തുകള്‍, സാമൂഹ്യ മാധ്യമങ്ങളിലും സാമാന്യ മാധ്യമങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ചിലര്‍ കണ്ടില്ലെന്നു നടിച്ചാലും ജനങ്ങള്‍ കാണുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന പ്രഭാ സുരേഷിനെതിരേ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ചുമത്തിയ രാജ്യദ്രോഹ വിരുദ്ധ നിയമപ്രകാരമുള്ള യുഎപിഎ വകുപ്പുകള്‍ക്കെതിരേ പ്രതി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആസൂത്രിതമായി വന്‍തോതില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തും രാജ്യദ്രോഹംതന്നെയാണെന്ന എന്‍ഐഎയുടെ വാദം കോടതി ശരിവെച്ചു.

രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞ പ്രതി സ്വപ്നയുമായി മന്ത്രി കെ.ടി. ജലീലിനുള്ള ബന്ധം കോടതിയില്‍ വന്നില്ലെന്നും കോടതി പരാമര്‍ശിച്ചില്ലെന്നുമുള്ള യുക്തിക്ക് ഇനി സ്ഥാനമില്ല. പക്ഷേ, സ്വപ്നയുമായുള്ള ബന്ധങ്ങള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍തന്നെ തെളിവ് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പത്രസമ്മേളനവും അതില്‍ വിതരണം ചെയ്ത വാട്സ്ആപ് സന്ദേശവും ധാരാളം. മന്ത്രി ജലീലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് ഇനിയൊന്നാലോചിക്കാനില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴിലാണ് രഹസ്യാന്വേഷണ വിഭാഗവും. 20 തവണയായി 200 കിലോ സ്വര്‍ണമാണ് കടത്തിയത്. അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി കോടതില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ നടത്തിപ്പുരീതിയും ഏജന്‍സി വിവരിക്കുന്നു. അതിന്റെ എല്ലാ ഗൂഢാലോചനയും നടന്നത് ഭരണആസ്ഥാനമായ സെക്രേട്ടറിയറ്റിന്റെ വിളിപ്പാടടുത്ത് ആയിരുന്നു. പക്ഷേ, മുഖ്യമന്ത്രി മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വിഭാഗമായ ഇന്റലിജന്‍സ് വിഭാഗത്തിന് കണ്ടെത്തനായില്ല. സ്വയം കുറ്റമേറ്റ് ആഭ്യന്തരമന്ത്രിപദം ഒഴിയാന്‍ മുഖ്യമന്ത്രി ഒരു മിനിട്ട് ആലോചിക്കാനില്ല.

പ്രതി സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള നല്ല പരിചയത്തെക്കുറിച്ച് അവര്‍ പറഞ്ഞിട്ടുണ്ട്. വളരെനാളായി രാഷ്‌ട്രീയരംഗത്തുള്ളയാളെ അറിയുക സ്വാഭാവികം. പക്ഷേ, അതിനുമപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുമായി, പോലീസ് ഉദ്യോഗസ്ഥരുമായി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി രാജ്യദ്രോഹക്കേസ് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞയാളിനു ബന്ധം ഉണ്ടെന്നു വരുമ്പോള്‍, മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ എന്തിന് വൈകണം എന്ന ചോദ്യവും ഉയരുന്നു.

Tags: courtഎൻ‌ഐ‌എസ്വര്‍ണകടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

Local News

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

Kerala

കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : ആണ്‍ സുഹൃത്തിന് ജീവപര്യന്തം

Kerala

മഞ്ഞുമ്മല്‍ ബോയ്സ് : കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

‘ട്രംപ് ഭരണകൂടം സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നതിനേക്കാൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നു ‘ ; ആരാണ് ഇത് പറഞ്ഞതെന്ന് അറിയുക

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies