Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രളയം വരുത്തിയ നാശനഷ്ടങ്ങള്‍ ഇതുവരെ നികത്താനായില്ല; വീണ്ടും കരകവിഞ്ഞ് പെരിയാര്‍; ആലുവ മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വേലിയിറക്കം ശക്തമല്ലാത്തതും മൂലം ആലുവ പുഴയിലേയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊറോണ വ്യാപന സാധ്യത നിലനില്‍ക്കെ വെള്ളപ്പൊക്ക ഭീഷണി കൂടി ഉണ്ടായതോടെ ഭീതിയോടെയാണ് തീരദേശ വാസികള്‍ കഴിയുന്നത്

Janmabhumi Online by Janmabhumi Online
Aug 6, 2020, 05:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : മഴ ശക്തിപ്രാപിച്ചതോടെ കരകവിഞ്ഞൊഴുകി പെരിയാര്‍. കഴിഞ്ഞ പ്രളയം വരുത്തിയ നാശ നഷ്ടങ്ങള്‍ പോലും ഇതുവരെ നികത്താനായിട്ടില്ല. അതിനിടയിലാണ് വീണ്ടും മഴക്കെടുതി. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.  

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വേലിയിറക്കം ശക്തമല്ലാത്തതും മൂലം ആലുവ പുഴയിലേയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊറോണ വ്യാപന സാധ്യത നിലനില്‍ക്കെ വെള്ളപ്പൊക്ക ഭീഷണി കൂടി ഉണ്ടായതോടെ ഭീതിയോടെയാണ് തീരദേശ വാസികള്‍ കഴിയുന്നത്. ഇടമലയാറിലെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയാണ് ഇങ്ങോട്ടേയ്‌ക്ക് ഒഴുകി എത്തുന്നത. കൂടാതെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നതും ജല നിരപ്പ് ഉയരാന്‍ കാരണമായി. മഴക്കാലക്ക് ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തവണ മഴ കനക്കുന്നതിന്  മുമ്പ് തന്നെ പ്രദേശം വെള്ളത്തില്‍ മുങ്ങി.  

സംസ്ഥാനത്ത് അതി തീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പെരിയാറിന്റെ സമീപത്ത് താമസിക്കുന്നവര്‍ക്ക്് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം കഴിഞ്ഞ തവണ വെള്ളം കേറിയ ഏലൂര്‍ പ്രദേശവാസികളും ഭീതിയിലാണ്. കൊറോണ ഭീതി നില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സംശയത്തിലാണ്.  

അതേസമയം പ്രളയത്താല്‍ വീടും സമ്പാദ്യവും നഷ്ടമായവരാണ് ഇവരില്‍ പലരും. ഇവരില്‍ നിരവധി പേര്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം പോലും ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ പലരുടേയും വീടുകളുടെ അറ്റകുറ്റപണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടായാല്‍ എവിടേയ്‌ക്ക് പോകും, ഉള്ള കിടപ്പാടം തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലാണ് ഇവര്‍.

Tags: ആലുവwaterRainപെരിയാർ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies