Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം

ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് വന്‍ തട്ടിപ്പുമായി നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്‌ലിപ്കാര്‍ട്ട,് ആമസോണ്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താഴെ ആളുകളെ ആകര്‍ഷിക്കാന്‍ തക്ക വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തി തട്ടിപ്പിനിരയാക്കുന്നത്.

Janmabhumi Online by Janmabhumi Online
Aug 3, 2020, 12:50 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

വെഞ്ഞാറമൂട്: കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ഭൂരിഭാഗം ആളുകളും ഇപ്പോള്‍  കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് വന്‍ തട്ടിപ്പുമായി നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്‌ലിപ്കാര്‍ട്ട, ആമസോണ്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താഴെ ആളുകളെ ആകര്‍ഷിക്കാന്‍ തക്ക വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തി തട്ടിപ്പിനിരയാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയാകുന്നുണ്ട്.

ഒഎല്‍എക്‌സ് സൈറ്റ് വഴിയും തട്ടിപ്പ് അരങ്ങേറുന്നു. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള  ഒഎല്‍എക്‌സ് സൈറ്റില്‍ 2017മോഡല്‍ ബുള്ളറ്റ് വില്‍ക്കാനുണ്ട് എന്ന പരസ്യവാചകവും ഫോട്ടോയും വിലക്കുറവും (69,500) കണ്ട് അതില്‍ കാണിച്ചിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടവര്‍ തട്ടിപ്പിനിരയായി. വെഞ്ഞാറമൂട് സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥന്‍ വരെ ഈ തട്ടിപ്പിനിരയായി. മിലിട്ടറി ഉദ്യോഗസ്ഥന്‍ പരസ്യത്തില്‍ കണ്ട നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ചത് സുര്‍ജിത് ലാല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്. സംസാരം ഹിന്ദിയില്‍ ആയിരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ ആണ് ജോലി ചെയ്യുന്നതെന്നും പാങ്ങോട് നിന്നും സ്ഥലം മാറി പോകുന്നതിനാലാണ് ബുള്ളറ്റ് വില കുറച്ചു കൊടുക്കുന്നതെന്നുമായിരുന്നു പറഞ്ഞത്. പഴയ ബുള്ളറ്റിനു ഒന്നര ലക്ഷം രൂപയിലധികം വിലയുള്ളപ്പോള്‍ 69500 രൂപയ്‌ക്ക് കൊടുക്കുന്നതിലെ വിശ്വാസക്കുറവ് കാണിച്ചപ്പോള്‍ സുര്‍ജിത് ലാല്‍ ജെ.യു. എന്ന പേരില്‍ ഉള്ള മിലിട്ടറി ഐഡി കാര്‍ഡും അതേപേരിലുള്ള ആധാര്‍ കാര്‍ഡ്, വണ്ടിയുടെ ആര്‍സി ബുക്ക് കോപ്പി എന്നിവ കൂടി അയച്ചുകൊടുത്തു വിശ്വാസ്യയോഗ്യമാക്കി. മിലിട്ടറി ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ ഐഡി കാര്‍ഡിന്റെ കോപ്പി അങ്ങോട്ടും അയച്ചു. വണ്ടി വാങ്ങാന്‍ അഡ്വാന്‍സ് ആയി 7500 രൂപയും അക്കൗണ്ടില്‍ ഇട്ടു  കൊടുത്തു. പിന്നീട് യാതൊരു വിവരവും ഇല്ലാതായപ്പോഴാണ് തട്ടിപ്പിനിരയായതു  മനസിലായത്.  

 മിലിട്ടറി ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡ് കോപ്പി അയച്ചു കൊടുത്തത് ദുരുപയോഗം ചെയ്തു ഇനിയും കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെടാനിടയായാലോ എന്ന് വിചാരിച്ചാണ് തട്ടിപ്പിനിരയായ ഉദ്യോഗസ്ഥന്‍ വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ പരാതിപ്പെട്ടത്. ഇതിനു സമാനമായ തട്ടിപ്പ് ഇതേ ബുള്ളറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വെമ്പായം സ്വദേശിയായ നേവി ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും 47000 രൂപയും നെടുമങ്ങാട് ഉള്ള മൂന്നു പേരുടെ കൈയില്‍നിന്നും 60000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കൊറോണക്കാലമായതിനാല്‍ ഒ#ാണ്‍ലൈന്‍ വ്യാപാരങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിഹരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍വരെ തട്ടിപ്പിനിരയാവുന്നു. പോലീസിന്റെ സൈബര്‍ സംവിധാനം തട്ടിപ്പ് തടയാന്‍  കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിരവധിപേര്‍ തട്ടിപ്പു സംഘങ്ങളുടെ വലയില്‍വീഴും.

രജിത വെഞ്ഞാറമൂട്

Tags: ഓണ്‍ലൈന്‍Corona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

പുതിയ അധ്യയന വര്‍ഷം; സ്വപ്‌നങ്ങളുടെ പ്രായോഗികതയ്‌ക്കായ്

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies