Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് മരിച്ചിട്ട് വര്‍ഷം ഒന്നായി; പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:15 pm IST
in Kasargod

മംഗളൂരു: ലോകപ്രശസ്ത ബ്രാന്റായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്. സിദ്ധാര്‍ത്ഥ ഉള്ളാള്‍ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പാലത്തില്‍ നിന്ന് നേത്രാവദി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി (സൗത്ത്) അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് 2019 ആഗസ്ത് 26ന് സമര്‍പ്പിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഈ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ആദായനികുതി വകുപ്പിന്റെ വേട്ടയാടല്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ സിദ്ധാര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിട്ടയേര്‍ഡ് ഡയറക്ടര്‍ അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ കഫേ കോഫി സ്ഥാപനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വന്തം കമ്പനികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു.

ആത്മഹത്യയ്‌ക്ക് നാല് ദിവസം മുമ്പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മുഴുവന്‍ ഉത്തരവാദിത്തവും വഹിച്ചിരുന്നു. താന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആഴത്തിലുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്ന തിരക്കിലായതിനാല്‍ സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉള്ളാള്‍ പാലത്തില്‍ നിന്ന് എട്ട് പേര്‍ നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തില്‍ ഇപ്പോള്‍ 58 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ വേലി നിര്‍മ്മിച്ച് വരികയാണ്.

Tags: deathriverമംഗളൂരുcafekasargod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Thiruvananthapuram

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.