Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശമ്പളത്തെ ചൊല്ലി ക്രഷറി മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്

ലോക്ഡൗണ്‍ സമയത്ത് ക്രഷര്‍ അടച്ചിട്ടിരുന്നു. അതിനു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നുമില്ല. പുതിയ മാനേജ്‌മെന്റ് ക്രഷര്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:56 am IST
in Thiruvananthapuram

പോത്തന്‍കോട്: ക്രഷറി യൂണിറ്റില്‍ തൊഴിലാളികളുടെ  ശമ്പളത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും ഏറ്റുമുട്ടി. വെമ്പായത്തെ കറ്റ ക്രഷറില്‍ ബുധനാഴ്ച  ഉച്ചയ്‌ക്ക്  1.30നായിരുന്നൂ സംഭവം. ആക്രമണത്തില്‍ വെമ്പായം സ്വദേശി ബിജു (53), കറ്റ സ്വദേശികളായ അനൂപ് (32), മനു (28), അജയന്‍ (55), മദപുരം സ്വദേശി ശ്യാംകൃഷ്ണ (26), വെമ്പായം സ്വദേശി റിയാസ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.  കൈയ്‌ക്ക് പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ക്രഷറില്‍  രണ്ടാംഘട്ട ശമ്പളവിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുവാന്‍ കാരണം.  

 ലോക്ഡൗണ്‍ സമയത്ത് ക്രഷര്‍ അടച്ചിട്ടിരുന്നു. അതിനു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നുമില്ല. പുതിയ മാനേജ്‌മെന്റ് ക്രഷര്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങാന്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ലോക്ഡൗണിനു മുമ്പ് ജോലി ചെയ്ത ശമ്പളം തരണമെന്ന് പുതിയ മാനേജ്‌മെന്റിനോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്  തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കമായി. 

പിന്നീട്  തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തുകയും 22 ദിവസത്തെ ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 15 ദിവസത്തെ ശമ്പളം കഴിഞ്ഞയാഴ്ച തൊഴിലാളികള്‍ക്ക്  നല്‍കിയിരുന്നു. തുടര്‍ന്നുള്ള ഏഴ് ദിവസത്തെ ശമ്പളം ബുധനാഴ്ച ഉച്ചയ്‌ക്ക് കൊടുക്കാമെന്ന്  തൊഴിലാളികളോട് മാനേജ്‌മെന്റ് പറയുകയും ഇതനുസരിച്ച് തൊഴിലാളികള്‍ ക്രഷറില്‍ എത്തുകയും ചെയ്തു. 

ശമ്പളം വാങ്ങാനെത്തിയ തൊഴിലാളികളില്‍  ചിലര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞതോടെയാണ് തര്‍ക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് ഭാഗത്തുനിന്നും വന്ന ആളുകളും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും ആളുകള്‍ക്ക് പരിക്കു പറ്റുകയും പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍വച്ചു  ഇരുകൂട്ടരും തമ്മില്‍ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  ആക്രമണസംഭവത്തില്‍  ഇരുകൂട്ടര്‍ക്കും എതിരെയും കേസെടുക്കുമെന്ന്  വട്ടപ്പാറ സി ഐ ബിനുകുമാര്‍ പറഞ്ഞു.  

Tags: തിരുവനന്തപുരംശമ്പളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.