Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണ്ണക്കടത്തു കേസ് പൈങ്കിളിക്കഥയാക്കി ഒതുക്കാന്‍ നീക്കം

ഈ ബന്ധങ്ങള്‍ വച്ച് സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം. സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും അതിന് അവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടാകും എന്നാണ് ചില പ്രതികരണങ്ങളും വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സോളാര്‍ കേസിന്റെ മാതൃക മാത്രം എന്നാണ് പ്രചാരണം.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 10, 2020, 06:41 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ് സ്വപ്നയെന്ന സുന്ദരിയുടെ പൈങ്കിളിക്കഥയെന്ന നിലയ്‌ക്ക് ചിത്രീകരിച്ച് ഒതുക്കാന്‍ നീക്കം. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായും  നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്നുമായും  നേരിട്ട് ബന്ധമുള്ള സ്വപ്ന സുരേഷാണ് ഇപ്പോള്‍ കേസിലെ  പ്രധാന പ്രതികളില്‍ ഒരാള്‍.  യുഎഇ കോണ്‍സുലേറ്റിലും   പിന്നീട് സര്‍ക്കാരിന്റെ ഐടി വകുപ്പിലും പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത സ്വപ്ന കയറിക്കൂടിയത് അവര്‍ക്ക് പല ഉന്നതരുമായുള്ള ബന്ധം വഴിയാണെന്ന് പുറത്തുവന്നിട്ടുണ്ട്. സ്വാഭാവികമായും സ്വപ്നയുടെ ബന്ധങ്ങളും സംശയത്തിന്റെ കറുത്ത നിഴലിലാണ്.  

ഈ ബന്ധങ്ങള്‍  വച്ച്  സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം.  സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും അതിന് അവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടാകും എന്നാണ് ചില പ്രതികരണങ്ങളും വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സോളാര്‍ കേസിന്റെ മാതൃക മാത്രം എന്നാണ് പ്രചാരണം.

സോളാര്‍ കേസില്‍ സരിത നായര്‍ക്ക് അന്ന് പല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. പലരും പാതിരാത്രിയില്‍ പോലും സരിതയെ ഫോണില്‍ വിളിച്ച് മണിക്കൂറുകളോളം  സൈ്വരസല്ലാപം നടത്തിയിരുന്നു. പലരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പിന്നീട് സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു. അത് പുറത്തുവന്നിട്ടുമുണ്ട്.

എന്നാല്‍ സോളാര്‍ കേസു പോലെ വെറും അഴിമതിക്കഥ മാത്രമല്ല ഇതെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.  സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യത്തിന് ലഭിക്കേണ്ട വലിയ വരുമാനം ഇല്ലാതാക്കുന്നു, നിയമങ്ങളും ചട്ടങ്ങളും പാടെ ലംഘിക്കുന്നു എന്നീ വിഷയങ്ങള്‍ മാത്രമല്ല. ഇങ്ങനെ കടത്തുന്ന സ്വര്‍ണ്ണം രാജ്യവിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം എന്നിവയ്‌ക്കൊക്കെ വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ സ്വര്‍ണ്ണക്കടത്തിന് വളരെയേറെ ഗൗരവമുണ്ട്, ആപത്ക്കരമാണ്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള നീക്കങ്ങള്‍ സ്വര്‍ണ്ണക്കടത്തിനു പിന്നിലുണ്ടാകാം എന്ന സംശയവും ന്യായം.

അതിനാല്‍ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും കുടുങ്ങുകയും ഇതിനു പിന്നിലെ വിപുലമായ ഗൂഢാലോചന പുറത്തുവരികയും വേണം.  അതിന്  ശക്തമായ അന്വേഷണം അനിവാര്യം. പകരം ഇത് വെറും പൈങ്കിളിക്കഥയാക്കി ചിത്രീകരിക്കുന്നത് ഇത്തരമൊരും അന്വേഷണം ഉണ്ടാവാതിരിക്കാനാണ്. വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ്. പണവും അല്‍പം അശ്ളീലവും കലര്‍ന്ന ഒരു അപസര്‍പ്പക കഥപോലെ ഇതിനെ ലഘൂകരിച്ചാല്‍  സംഭവം വഴിതിരിച്ചുവിടാം ഇന്നാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍.

Tags: സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല ; ദയവായി സംസ്കാരത്തെ ബഹുമാനിക്കൂ : രേണുവിനെതിരെ സ്വപ്നാ സുരേഷ്

Kerala

തങ്ങളെ ബെംഗളുരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് എ.ഡി.ജി.പി. അജിത് കുമാർ എന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും

Kerala

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയത് എഡിജിപി

തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ സ്വപ്‌ന സുരേഷ് എത്തിയപ്പോള്‍
Kerala

സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്  കേസ്:  മാപ്പുസാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി

Kerala

സർക്കാർ കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പദ്ധതി വടക്കാഞ്ചേരിയിൽ കാടുകയറി നശിക്കുന്നു, കെടുകാര്യസ്ഥതയുടെ നിത്യ സ്മാരകമായി 140 ഫ്ലാറ്റുകൾ

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies