Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കലിയിളകി കടല്‍: കുമ്പള തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം

കടല്‍ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. കരയിടിച്ചില്‍ തടയാന്‍ കരിങ്കല്ലുകള്‍ പാകി സ്ഥാപിച്ച കടല്‍ഭിത്തികള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു.

Janmabhumi Online by Janmabhumi Online
Jul 6, 2020, 11:39 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കുമ്പള: കാലവര്‍ഷത്തിന്റെ തുടക്കം തന്നെ കടലിന് കലിയിളകി. ഇതോടെ കുമ്പള തീരദേശ മേഖല കടലാക്രമണം രൂക്ഷമായി. കാലങ്ങളായി കരയിടിച്ചില്‍ നേരിടുന്ന കുമ്പള കോയിപ്പാടി പെര്‍വാഡ് പ്രദേശങ്ങളില്‍ ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടല്‍ പ്രക്ഷുബ്ദമായി കരയിടിയുന്ന സ്ഥിതിയാണ്. 

കടല്‍ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. കരയിടിച്ചില്‍ തടയാന്‍ കരിങ്കല്ലുകള്‍ പാകി സ്ഥാപിച്ച കടല്‍ഭിത്തികള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമാകുകയാണ്. പെര്‍വാഡും, മൊഗ്രാല്‍ നാങ്കിയിലും സ്ഥാപിച്ച കടല്‍ ഭിത്തികള്‍ ഇപ്പോള്‍ കാണാനേയില്ല. കോടികളുടെ കരിങ്കല്ലുകളാണ് ഇവിടെ കടലെടുത്തത്.

ജില്ലയിലെ 82 കിലോമീറ്റര്‍ തീരദേശ മേഖലയില്‍ 40 കിലോമീറ്റര്‍ പ്രദേശം കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങളാണ്. ഇതില്‍ 25 കിലോ മീറ്ററുകള്‍ ഇതിനകം കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചുവെങ്കിലും ഒന്നിനും നിലനില്‍പ്പ് ഉണ്ടായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണ രീതികളാണ് ഇതിന് കാരണമായിട്ടുള്ളതെന്ന് തീരദേശ വാസികള്‍ പറയുന്നു. രൂക്ഷമായ കടലാക്രമണം തീരദേശത്തെ അനേകം വീടുകള്‍ക്ക് ഇതിനകം തന്നെ ഭീഷണിയായിട്ടുണ്ട്. 

തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ ആറ് മാസക്കാലമായി വറുതിയിലാണ്. കോവിഡ് നിയന്ത്രണവും, മത്സ്യബന്ധന നിയന്ത്രണവുമെല്ലാം മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് രൂക്ഷമായ കടല്‍ക്ഷോഭവും. കടല്‍ക്ഷോഭം നേരിടാന്‍ ശാസ്ത്രീയമായ വഴികള്‍ കണ്ടെത്താന്‍ സര്‍ക്കാറുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കുന്ന കോടികളുടെ കടല്‍ഭിത്തി പദ്ധതികള്‍ വര്‍ഷാ വര്‍ഷം കടലെടുക്കുന്ന സ്ഥിതിയാണ് തീരദേശമേഖലയിലുള്ളത്. 

മണല്‍ചാക്കുകള്‍ വെച്ച് കടലാക്രമണത്തെ ചെറുക്കാനാണ് അധികൃതര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. ജില്ലയിലെ ചില ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ജംബോ മണല്‍ ചാക്കുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. ഇത് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ തീരദേശമേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കരയിടിച്ചില്‍ തടയുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.
 

Tags: kasargodകടൽ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

പുതിയ വാര്‍ത്തകള്‍

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies