Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണിയുമില്ല, ശമ്പളവുമില്ല; ദുരിതച്ചക്രം തിരിച്ച് സ്പിന്നിങ് മില്‍ തൊഴിലാളികള്‍

കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലേക്ക് പഞ്ഞിയുമായുള്ള വാഹനങ്ങള്‍ വരുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ കുറച്ച് ലോഡേ എത്തുന്നുള്ളൂ. ഇക്കാരണത്താല്‍ മില്ലുകള്‍ മാസങ്ങളായി ഏറെക്കുറെ ലേ -ഓഫിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:19 pm IST
in Thrissur

തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികള്‍ പട്ടിണിയില്‍. മാസങ്ങളായി തൊഴിലാളികള്‍ക്ക് സ്ഥിരം പണിയില്ല ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് പണി ഉള്ളത്. അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും പണി കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. കൊറോണ രോഗികള്‍ കൂടുതലുള്ള മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിന്നിംഗ് മില്ലിലേക്കുള്ള പഞ്ഞിയും മറ്റും എത്തുന്നത്. 

കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലേക്ക് പഞ്ഞിയുമായുള്ള വാഹനങ്ങള്‍ വരുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ കുറച്ച് ലോഡേ എത്തുന്നുള്ളൂ. ഇക്കാരണത്താല്‍ മില്ലുകള്‍ മാസങ്ങളായി ഏറെക്കുറെ ലേ -ഓഫിലാണ്. ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളില്‍ 200നും 300നും ഇടയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൃത്യമായി പണിയില്ലാത്തതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിണിലാണിപ്പോള്‍. ചില മില്ലുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാസം മുതലുള്ള ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. ഭൂരിഭാഗം മില്ലുകളിലും പകുതിയോളം തൊഴിലാളികള്‍ക്ക് മാത്രമാണ് പണിയുള്ളത്. കരാര്‍ തൊഴിലാളികള്‍ക്കും ബദലിക്കാര്‍ക്കും മാസങ്ങളായി പണിയില്ല. സ്ഥിരമായവര്‍ക്കു പോലും ആഴ്ചയില്‍ രണ്ടു പണിയേ കിട്ടുന്നുള്ളൂ. 

മൂന്ന് ഷിഫ്റ്റുകളിലുള്ള കമ്പനികളില്‍ മിക്ക ദിവസവും ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. പണിയില്ലെങ്കിലും ശമ്പള കുടിശ്ശിക എങ്കിലും കിട്ടിയാല്‍ മതിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ശമ്പളത്തിന് പുറമേ തൊഴിലാളികളുടെ ഇഎസ്ഐയും പിഎഫുമെല്ലാം മുടങ്ങിയിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

പഞ്ഞി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് പോലും എംഡി ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ല. ലേ- ഓഫിന്റെ മറവില്‍ തൊഴിലാളികളുടെ ശമ്പളം പകുതിയാക്കാന്‍ ചില മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെന്ന  തൊഴിലാളികള്‍ പറയുന്നു. കമ്പനിയില്‍നിന്ന് സേവനം അവസാനിപ്പിച്ചവര്‍ക്ക് നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല. നിരവധിപേരുടെ ഉപജീവന മാര്‍ഗമായ സ്പിന്നിംഗ് മില്ലുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റും യൂണിയനുകളും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

 വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ താമസിയാതെ സ്പിന്നിങ് മില്ലുകള്‍ അടച്ചുപൂട്ടേണ്ടി വരും. തൊഴില്‍ നഷ്ടപ്പെടുന്നതോടെ ആയിരങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളി വിരുദ്ധ സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുന്നപക്ഷം ജീവിക്കാന്‍ വേണ്ടി താമസിയാതെ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് സ്പിന്നിങ് മില്‍ തൊഴിലാളികള്‍.

Tags: ശമ്പളംspinning mill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

Kerala

അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജു പ്രഭാകര്‍; ഇപ്പോഴില്ലെങ്കില്‍ കെ എസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല

Kerala

കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങി; എംപ്ലോയീസ് സംഘ് ചീഫ് ഓഫീസ് ഉപരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.