Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും ഉയരുന്നു; കോവിഡ് കാലത്ത് പറന്നിറങ്ങിയത് 8 വിദേശ വിമാനങ്ങൾ

വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 28, 2020, 11:32 pm IST
in Kannur

കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ കണ്ണൂരില്‍ എത്തിയതോടെ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും  ഉയരുന്നു.  കോവിഡ് കാലത്ത് എട്ട് വിദേശകമ്പനികളുടെ വിമാനങ്ങളാണ് കണ്ണൂരിൽ  എത്തിയത്. പ്രവാസികളുമായി കണ്ണൂരിൽ ഇന്നലെ എത്തിയത് 11 ചാർട്ടേഡ് വിമാനങ്ങളാണ്. ഇതോടെ 120 സർവീസുകളിലായി 20,124 യാത്രക്കാർ വന്നിറങ്ങി. ഈ സാഹചര്യത്തില്‍ കണ്ണൂരിന് ഉടന്‍ സമ്പൂര്‍ണ അനുമതി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ലോക്ഡൗണി‍െൻറ ആദ്യഘട്ടത്തില്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി അടച്ച് വിമാന സര്‍വിസുകള്‍ നിര്‍ത്തിയത് കണ്ണൂരിനെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍, വ്യോമാതിര്‍ത്തികള്‍ തുറന്ന് പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിയത്. കാർഗോ സർവീസിനും അനുകൂലമാണ് ഇവ. 

കയറ്റുമതി സാധ്യതകളിലും വലിയ കുതിപ്പുണ്ടാകാനിടയുണ്ട്. വിദേശ സർവീസുകളുടെ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകുമെന്നാണ് കിയാൽ അധികൃതരുടെ പ്രതീക്ഷ. കൂടുതൽ യാത്രക്കാർ എത്തണമെങ്കിൽ വിദേശ കമ്പനികൾ ഉൾപ്പെടെ സർവീസ് നടത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗണിനെ തുടർന്ന് വരുമാനത്തിൽ പ്രതിസന്ധി നേരിടുന്ന വിമാനത്താവളത്തിന് ഇത് മറികടക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്.

കോവിഡ് പ്രതിസന്ധികാലത്ത് കണ്ണൂർ വിമാനത്താവളം പിന്നിട്ടത് നാഴികക്കല്ലാണ്. ഒരേ ദിവസം വൈഡ്ബോഡി എയർ ക്രാഫ്റ്റുകൾ ഉൾപ്പെടെ 17 ചാർട്ടേഡ് ഫ്ലൈറ്റുകൾ വരെയിറങ്ങിയിട്ടും ക്രമീകരണങ്ങൾ സുഗമമായി നടന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം രാജ്യാന്തര വിമാനത്താവളത്തിനു പ്രവർത്തനങ്ങൾ വിപുലമാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണു നിലവിലെ സുഗമമായ ക്രമീകരണങ്ങൾ. നല്ല തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിനിടെ 4 വിമാനങ്ങൾ‍ വരെ ലാൻഡ് ചെയ്തു. നാല് വൈഡ്ബോഡി വിമാനങ്ങളാണ് ഇതുവരെ എത്തിയത്. സൗദി എയർ, കുവൈത്ത് എയർലൈൻസ്,എയർഇന്ത്യ, എയർ അറേബ്യ വിമാനങ്ങളാണിവ. ബോയിങ് 777 വിമാനങ്ങൾക്ക് സുഗമമായി ലാൻഡ് ചെയ്യാൻ കഴിയും എന്ന കാര്യം കൂടുതൽ വ്യക്തമായി. 350ലേറെ യാത്രക്കാരുമായാണ് ഇത്തരം വിമാനങ്ങളെത്തിയത്.

Tags: kannurഎയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.