Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാപ്പിള ലഹളയെ തെറ്റായി അവതരിപ്പിച്ചത് മാര്‍ക്‌സിയന്‍ ചരിത്ര രീതി; വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല

മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും പൊരുളുമെന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് ഗവേഷകനായ ഡോ. വി.കെ. ദീപേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:43 am IST
in Kozhikode
ഡോ. വി.കെ. ദീപേഷ്

ഡോ. വി.കെ. ദീപേഷ്

കോഴിക്കോട്: മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും പൊരുളുമെന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് ഗവേഷകനായ ഡോ. വി.കെ. ദീപേഷ്. ചരിത്രസംഭവത്തെ മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിനുള്ളിലേക്ക് വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ചെയ്തത്. എന്നാല്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അവരുടെ വീക്ഷണത്തില്‍ ചരിത്രത്തെ അവതരിപ്പിക്കുകയും സംഭവങ്ങളുടെ യഥാര്‍ഥ പഠനത്തിലൂടെ രീതിശാസ്ത്രം രൂപപ്പെടുത്തുകയുമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തിലൂടെ ചെയ്തത്.  

ചൂഷകരും ചൂഷിതരും എന്ന ദ്വന്ദമാണ് മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിന്റെ ശൈലി. ഇന്ത്യന്‍ കലാപത്തെ ഇതനുസരിച്ച് വിലയിരുത്താനാവില്ല. വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല. ദ്വന്ദങ്ങള്‍ വെച്ച് അളക്കാത്ത ഒരു പഠനമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കലാപമെന്തെന്ന് ശരിയായി വിലയിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. പ്രഭുത്വ വാഴ്ചയ്‌ക്കെതിരായ കലാപമെന്നാണ് മാര്‍ക്‌സിയന്‍ ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ ലഹളയെ വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ നൂറ് കണക്കിന് ദളിതര്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 

സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ വീടുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് ഇത്തരം സംഭവങ്ങളൊക്കെ വെട്ടിമാറ്റി ചരിത്ര സംഭവത്തെ മാര്‍ക്‌സിയന്‍ അച്ചിലേക്ക് വാര്‍ത്തെടുക്കുകയായിരുന്നു ഇത്തരം ചരിത്രകാരന്മാര്‍ ചെയ്തത്. ഇതോടെ ഈ പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായി മാറി. 1920-ല്‍ വളരെ കുറച്ച് കാലം മാത്രമാണ് ഖിലാഫത്ത് പ്രക്ഷോഭം അഹിംസാത്മകമായി നടന്നത്. പിന്നീട് വളരെ വേഗം അത് വംശീയ അക്രമമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരേക്കാള്‍ ആക്രമിക്കപ്പെട്ടത് ചൂഷണം ചെയ്യപ്പെടുന്ന പിന്നാക്ക വിഭാഗമായ തദ്ദേശീയ ജനവിഭാഗങ്ങളായിരുന്നു.  

മാപ്പിള ലഹള കാലത്ത് കലാപകാരികളില്‍ നിന്നും വേറിട്ട് നിന്ന മുസ്ലിം ധാരയെ ചരിത്രകാരന്മാര്‍ തമസ്‌കരിക്കുകയായിരുന്നു. കൊണ്ടോട്ടി തങ്ങള്‍മാരുടെ ധാരയിലുള്ളവര്‍ കലാപത്തിനെതിരെ നിലകൊണ്ടവരായിരുന്നു. മുസ്ലിം സമൂഹത്തിലെ പൊന്നാനി, കൊണ്ടോട്ടി ധാരകളില്‍, കൊണ്ടോട്ടി ധാരയെ അനിസ്ലാമികമെന്ന് ഫത്വ പുറപ്പെടുവിച്ച് അകറ്റി നിര്‍ത്തുകയായിരുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊണ്ടോട്ടി തങ്ങളെ ലഹളയിലേക്ക് നേരിട്ട് വന്ന് ക്ഷണിച്ചെങ്കിലും അസന്നിഗ്‌ദ്ധമായി കലാപത്തിന് ഞങ്ങളില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ലഹളയുടെ ഒരു ഘട്ടത്തില്‍ കൊണ്ടോട്ടി അക്രമിക്കപ്പെടുകയും ചെയ്തു. നിരവധി പാട്ടുകളിലും ചരിത്ര രേഖകളിലും ദൃക്‌സാക്ഷിവിവരണങ്ങളിലും ബ്രിട്ടീഷ് രേഖകളിലും കൊണ്ടോട്ടി തങ്ങളുടെ സമീപനം വ്യക്തമാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

Tags: kozhikodemappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Kerala

അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് തട്ടിപ്പ് ഇ ഡി സ്വത്തു കണ്ടു കെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.