Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിസഹായരായി അധികൃതര്‍: പാറമടയായി മാറി ഗ്യാപ്പ് റോഡ്; 2018ല്‍ 4-ാം മാസം വരെ പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറ

44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 26, 2020, 09:58 am IST
inKerala
ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ നിന്ന് മാത്രം കോടികള്‍ വിലമതിക്കുന്ന പാറ കരാര്‍ കമ്പനി പൊട്ടിച്ച് കടത്തി. നിലവില്‍ ഈ സ്ഥലത്തിന്റെ അവസ്ഥ അതീവ ഭയാനകമാണെന്ന് ഇവിടം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപടി ഇഴയുകയാണ്.

2018 നാലാം മാസത്തിലെ ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ ഗ്യാപ്പില്‍ മാത്രം പുറമ്പോക്ക് കൈയേറി പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറയാണ്. 44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ കളക്ടര്‍ ഇതുമായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ചീത്തവിളിച്ച് മടക്കുകയാണ് ഉണ്ടായത്. പിന്നാലെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥരുടെ പത്തിലധികം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടപടി എടുക്കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസഹായത നടിക്കുകയാണ്.  

42.78 കിലോ മീറ്റര്‍ റോഡ് കൂട്ടി പണിയുന്നതിന് 5,30,676 ക്യുബിക് മീറ്റര്‍ പാറ ആകെ ഖനനത്തിന് അനുവദിച്ചിരുന്നു. ഇതിന്റെ തുകയായ 13.67 കോടി കുറവ് വരുത്തിയാണ് ടെന്‍ഡര്‍ നല്‍കിയതും. പൊട്ടിക്കുന്ന പാറ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും അനുവദിയില്ല. അഹമ്മദാബാദിലെ ഒരു കമ്പനി 268 കോടിക്ക് കരാര്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് കൊച്ചിയിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്‍കി.  

എന്നാല്‍ ദേശീയപാത സാങ്കേതിക വിഭാഗത്തിന്റേയും എന്‍ഐറ്റിയുടേയും പിഴവാണ് പിന്നാലെ ഇവിടെ കണ്ടെത്തിയത്. ജിയോളജി വിദഗ്ധര്‍ നടത്തിയ പഠനം പോരാതെ വന്നപ്പോള്‍ ജിയോ ടെക്‌നിക്കല്‍ വിദഗ്ധരെ സ്ഥലത്തെത്തിച്ചു, എന്നാല്‍ മലയിടിച്ചില്‍ തുടര്‍ന്നു. ഗ്യാപ്പ് റോഡിലാണ് പ്രശ്‌നങ്ങള്‍ അധികവും ഉണ്ടായത്. ഇവിടുത്തെ മലയുടെ ഘടന പഠിക്കാതെ നിര്‍മ്മാണം തുടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ജില്ലാ ജിയോളജി വിഭാഗം മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷണ ഭിത്തി കെട്ടാത്തതും കുത്തനെ പാറ പൊട്ടിച്ചതും വ്യക്തമാക്കുന്നുണ്ട്. നിര്‍മ്മാണത്തിനിടെ നിസാര കേസില്‍ വാഹനം പിടികൂടിയപ്പോള്‍ തന്നെ കോണ്‍ട്രാക്ടറുടെ ഉന്നതങ്ങളിലെ പിടി ബോധ്യമായതായി ഒരു ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു.  

കാലവര്‍ഷത്തിലാണ് മലയിടിയുന്നത് എന്നതിനാല്‍ ഇതിനെ പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും പിഴവ് തുടരുകയാണ്. പാറയിടിയുന്നതിനാല്‍ ഇവ എടുത്ത് ഉപയോഗിക്കുന്ന കരാറുകാരന് ലാഭം കൂടുകയാണെന്നും ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.