Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാപ്പിള ലഹളയെ വെള്ളപൂശാന്‍ പുസ്തകങ്ങളെയും നശിപ്പിക്കുന്നു; ലൈബ്രറികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു; വിപ്ലവമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം

കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 25, 2020, 10:04 am IST
in Article

തൃശൂര്‍: മാപ്പിള ലഹളയെ വെള്ളപൂശാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ചരിത്ര പുസ്തകങ്ങളോടും ഭയം. മാപ്പിള ലഹള എന്നറിയപ്പെടുന്ന 1921ലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുകയാണ്. വായനശാലകള്‍ കേന്ദ്രീകരിച്ചാണ് ഈ നശിപ്പിക്കല്‍ നടക്കുന്നത്.

 കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ വായനശാലകളിലും ലഭ്യമായിരുന്നു ഈ പുസ്തകം. ഇപ്പോള്‍ പലയിടത്തും പുസ്തകം കാണാനില്ല. ലഭ്യമായ പലയിടത്തും  പുസ്തകത്തില്‍ ഹിന്ദു വംശഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ കീറിമാറ്റിയ നിലയിലാണ്.  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിസഹായരായ ഹിന്ദുക്കള്‍ക്കു നേരെ ലഹളക്കാര്‍ കാണിച്ച കൊടും ക്രൂരതകളെ വിളിച്ചു പറയുന്ന കൃതിയാണ് കുമാരനാശാന്റെ ദുരവസ്ഥ.  

 ലഹള നേരിട്ടനുഭവിച്ചയാളാണ് മാധവന്‍നായര്‍. ലഹളയുടെ പ്രധാന കേന്ദ്രത്തിലായിരുന്നു മാധവന്‍ നായരുടെ വീട്. കലാപത്തിന്റെ കേന്ദ്രമായിരുന്ന മലപ്പുറത്ത്‌നിന്ന് മഞ്ചേരിക്ക് പോകുന്ന വഴിയില്‍. എങ്ങിനെയാണ് അക്രമികള്‍ കൊള്ളയും കൊലയും മറ്റ് അതിക്രമങ്ങളും നടത്തിയതെന്നും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവര്‍ അതിന്  നേതൃത്വം നല്‍കിയതെങ്ങനെയെന്നും മാധവന്‍ നായര്‍ വിവരിക്കുന്നുണ്ട്. അഹിംസാ വാദിയും ഗാന്ധിയനുമായിരുന്ന മാധവന്‍നായര്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശമനുസരിച്ച് ആദ്യകാലത്ത് ഖിലാഫത്തിനെ പിന്തുണച്ചിരുന്നയാളാണ്. പിന്നീടാണ് ഖിലാഫത്തിന്റെ പേരില്‍ നടക്കുന്ന ഹിന്ദു കൂട്ടക്കൊലകള്‍ കണ്ട് മനസ് മാറുന്നത്.  

1920 ഏപ്രിലില്‍ മഞ്ചേരിയില്‍ ചേര്‍ന്ന മലബാര്‍ ജില്ല രാഷ്‌ട്രീയ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മാധവന്‍നായരായിരുന്നു. ഖിലാഫത്ത് എന്നപേരില്‍ തുടങ്ങിയ ലഹള എങ്ങിനെയാണ് ഹിന്ദു വിരുദ്ധമായതെന്നും വംശഹത്യയിലേക്ക് നീങ്ങിയതെന്നും മാധവന്‍നായര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1923 ല്‍ മാതൃഭൂമി ആരംഭിച്ചപ്പോള്‍ ആദ്യ മാനേജിങ് ഡയറക്ടരായിരുന്നു മാധവന്‍ നായര്‍. 1925 ല്‍ ആദ്യത്തെ കെപിസിസി പ്രസിഡന്റായി. ലഹളയെത്തുടര്‍ന്ന് ഉടനെയാണ് മാധവന്‍ നായര്‍ ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്. എന്നാല്‍ അത് ആദ്യമായി പ്രസിദ്ധീകരിച്ചത് 1971 ലാണ്. പിന്നീട് മാതൃഭൂമി അത് പുന:പ്രസിദ്ധീകരിച്ചു.  കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ ആമുഖത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  

മാപ്പിളലഹളയെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ നശിപ്പിക്കപ്പെടുന്നതെന്നാണ് സൂചന. മുസ്ലിം മതമൗലികവാദികള്‍ക്കു പുറമേ മാര്‍ക്‌സിസ്റ്റുകളും പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്.

Tags: rebellionmappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കുട്ടികളുടെ മനസ്സില്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ ശേഷിക്കണമെന്ന് മനോരമ ആഗ്രഹിക്കുന്നുണ്ടോ?

ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ(വലത്ത്)
World

വാഗ്നര്‍ സേന റഷ്യയ്‌ക്ക് നേരെയുള്ള യുദ്ധം നിര്‍ത്തി; പുടിന്റെ സുഹൃത്ത് ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ ഇടപെട്ടു

Kerala

ഹാഥ്‌രസ് കലാപത്തിന്റെ ഗൂഢാലോചനയിലും മുബാറക്കിന് പങ്ക്; പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലെ പ്രധാനി, വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നീക്കം

India

ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വിമതകലാപം തുടങ്ങി; മന്ത്രിസഭാ വികസനച്ചടങ്ങില്‍ അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു

India

ഇത് അട്ടിമറിയല്ല, മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.