Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു

മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു. റോഡില്‍ കെട്ടികിടക്കുന്ന മഴവെള്ളം കാരണം ഗതാഗതം പലപ്പോഴും മുടങ്ങുന്നതിവിടെ പതിവാണ്. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല.

Janmabhumi Online by Janmabhumi Online
Jun 21, 2020, 12:39 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാറഡുക്ക: മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു. റോഡില്‍ കെട്ടികിടക്കുന്ന മഴവെള്ളം കാരണം ഗതാഗതം പലപ്പോഴും മുടങ്ങുന്നതിവിടെ പതിവാണ്. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി ശാന്തിനഗര്‍ ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ പാതയില്‍ തന്നെ കെട്ടിനിന്നു. ആഴമറിയാതെ പോയ ബൈക്കുകള്‍ കുഴിയില്‍ വീഴുന്നത് നിത്യ സംഭവമാണ്.

വെള്ളം അകത്ത് കടക്കുന്ന നിലയിലെത്തിയതോടെ കാറുകളടക്കമുള്ള വാഹനങ്ങള്‍ക്കും പോകാന്‍ പറ്റാതെയായി. ഈ റോഡിനെ ആശ്രയിക്കുന്ന ശാന്തിനഗര്‍, ചെന്നാങ്കോട്, കോളിയടുക്ക ഭാഗത്തുള്ള 500ഓളം കുടുംബങ്ങളടക്കമുള്ളവരുടെ വാഹനയാത്ര മുടങ്ങി. ചെളിവെള്ളം പലരുടേയും വീട്ടുമുറ്റത്ത് വരെയെത്തി. ഓടനിര്‍മിക്കാത്തതും  കലുങ്കില്ലാത്തതുമാണ് മഴവെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കിയത്. റോഡരികില്‍ താമസിക്കുന്ന ചിലര്‍ പുരയിടത്തിലെ വെള്ളം റോഡിലേക്ക് വിട്ടതും പലയിടത്തും മരങ്ങള്‍വെട്ടി മണ്ണെടുത്തതും മഴവെള്ളം വന്‍തോതില്‍ റോഡിലെത്താന്‍ ഇടയാക്കി. 

പണി നടക്കുന്നതിനാല്‍ രണ്ടുവര്‍ഷത്തോളമായി ഈ പാതവഴി യാത്ര ഭാഗികമായി മുടങ്ങിയിരുന്നു.
അര കിലോമീറ്ററോളം ഭാഗം മണ്ണിട്ട് പൊക്കി ഓടപണിയുകയോ പലയിടത്തായി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കുകയോ ചെയ്താലേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പറ്റൂ. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് 3.34 കോടി രൂപയുടെ പദ്ധതി 2018ല്‍ ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. 

പണി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 4.42 കിലോമീറ്റര്‍ പാതയില്‍ മണ്ണെടുത്ത് ഒന്നാം ലെയര്‍ കരിങ്കല്ലുകള്‍ പാകുക മാത്രമാണ് ചെയ്തത്. ചെന്നാങ്കോട് വളവില്‍ വീതികൂട്ടാതെയാണ് പാതയ്‌ക്ക് മണ്ണെടുത്തിരിക്കുന്നത്. ഒരുഭാഗം സ്വകാര്യ വ്യക്തിയുടെ മതിലുള്ളതിനാല്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാവാതെ അപകടമുണ്ടാകാന്‍ സാധ്യതയേറെയാണവിടെ. നല്ല പാത കിട്ടുമെന്ന പ്രതീക്ഷയില്‍ ഏക്കറുകണക്കിന് ഭൂമി സമീപവാസികള്‍ വിട്ടുനല്‍കിയിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയെയും നെല്ലിക്കട്ട-കര്‍മന്‍തോടി, മുള്ളേരിയ-കുമ്പള എന്നീ പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന പാതയാണിത്.

Tags: kasargodറോഡുകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

News

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

Kerala

കാസർകോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies