Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേദന കൺമുന്നിൽ, ചികിത്സ ഇനിയെന്ന് ?

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ദിവസേന മൂവായിരത്തോളം പാവപ്പെട്ട രോഗികൾ ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്. ഈ വിശേഷണം ചേരുന്ന ആതുരാലയമാണ് തിരുവനന്തപുരം ജനറൽ ആശുപത്രി.  

ഇവിടെ 16 കൊറോണ രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. 27 പേർ നിരീക്ഷണത്തിലും. ഈ ഒറ്റക്കാരണത്താൽ ആയിരങ്ങൾക്ക് ചികിത്സ നിഷേധിക്കുകയാണ് ഇവിടെ.

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം. ദന്തവിഭാഗത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ആൻജിയോഗ്രാം ഉൾപ്പെടെ ഹൃദയസംബന്ധമായ ചികിത്സകളും നിലച്ചു.  

അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ഇഎൻറ്റി എന്നീ വിഭാഗങ്ങളിലായി ദിവസേന അൻപതിലധികം മേജർ സർജറികൾ നടന്നിരുന്നു ജനറൽ ആശുപത്രിയിൽ. മാസങ്ങളായി ഈ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലുകൾ തുറന്നിട്ട്. വൃക്കരോഗികളുടേയും അർബുദരോഗികളുടേയും ദയനീയതകൾ പ്രതിഷേധങ്ങളായപ്പോൾ തുറന്നിട്ടത് ഡയാലിസിസ്, കീമോ വിഭാഗങ്ങൾ മാത്രം.  

18 വാർഡുകളിലായി നൂറുകണക്കിന് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് വാർഡുകൾ. ആരോരുമില്ലാത്തവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഒൻപതാം വാർഡും അടച്ചിട്ടില്ല.  

തുടർചികിത്സ വേണ്ടവർ, അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവർ ഒക്കെയും ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ.  

കോടികൾ മുടക്കി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നു. കൊറോണ കാലത്തിനു ശേഷം ഈ ഉപകരണങ്ങൾ ആക്രിയായി മാറുമെന്ന് ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ് എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ സർക്കാർ ഉദ്ഘാടനം നടത്തിയ ആറുനില മന്ദിരം ജനറൽ ആശുപത്രി വളപ്പിൽ തലയുയർത്തി നിൽക്കുന്നുണ്ട് ഇപ്പോഴും.  

എൽഡിഎഫ് സർക്കാർ രണ്ടാം മെഡിക്കൽ കോളേജ് ആവശ്യമില്ലെന്ന നിലപാട് എടുത്തപ്പോൾ അനാഥമായ ബഹുനില മന്ദിരം. കൊറോണ രോഗികൾക്കായി ഈ മന്ദിരം തുറന്നു നൽകിയെങ്കിൽ ജനറൽ ആശുപത്രിയിലെ മറ്റു ചികിത്സകൾ നിലയ്‌ക്കില്ലായിരുന്നു.  

തീരദേശത്തെയും നഗരത്തിലെ ചേരികളിലെയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആതുരാലയം. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ചികിത്സാ മികവ്. എന്നിട്ടും…?  

Tags: General HospitalTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

Kerala

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; ബോധരഹിതനായി വീണ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.