Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴ് വഴക്കവും ജനാധിപത്യ മര്യാദയും കാറ്റില്‍ പറത്തി, സിപിഎംകാരെ കുത്തിനിറച്ച് മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ ചട്ട പരിഷ്‌ക്കരണ സമിതി

സംസ്ഥാനത്തെ ഏക പത്രപ്രവര്‍ത്തക യുണിയനെ പോഷക സംഘടനയാക്കാന്‍ കേരളത്തിലെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നതിനിടിയാണ് സര്‍ക്കാര്‍ വക ഈ സഹായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 09:01 am IST
in Kerala
സര്‍ക്കാര്‍ ഉത്തരവ്‌

സര്‍ക്കാര്‍ ഉത്തരവ്‌

കോട്ടയം: പത്രപ്രവര്‍ത്തക യൂണിയന്‍ സിപിഎമ്മിന് തീറെഴുതിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ ചട്ട പരിഷ്‌ക്കരണ സമിതിയിലും സിപിഎംകാരായ പത്രപ്രവര്‍ത്തകരെ കുത്തിനിറച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഏക പത്രപ്രവര്‍ത്തക യുണിയനെ പോഷക സംഘടനയാക്കാന്‍ കേരളത്തിലെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നതിനിടിയാണ് സര്‍ക്കാര്‍ വക ഈ സഹായം. 

പെന്‍ഷന്‍ ചട്ട ഭേദഗതിയ്‌ക്കായുളള സമിതിയിലെ മാധ്യമ പ്രവര്‍ത്തക പ്രതിനിധികളെ തീരുമാനിക്കുന്നതിനുളള കീഴ് വഴക്കവും ജനാധിപത്യ മര്യാദയും കാറ്റില്‍ പറത്തി ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി പുനസംഘടിപ്പിച്ചത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനെ നോക്കുകുത്തിയാക്കിയാണണ് ഏഴ് പേര്‍ അടങ്ങുന്ന സമിതിയുടെ അദ്ധ്യക്ഷന്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറാണ്. ധനകാര്യ, നിയമം, തൊഴില്‍ നൈപുണ്യം എന്നി വകുപ്പിലെ ജോയിന്റ് സെകക്രട്ടറിമാര്‍ സര്‍ക്കാര്‍ പ്രതിനിധികളായി സമിതിയിലുണ്ട്. 

സർക്കാർ ഉത്തരവ്  

കേരള പത്രപ്രവര്‍ത്തക യൂണിയനെ പ്രതിനിധീകരിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ദേശാഭിമാനിയിലെ മാദ്ധ്യമ പ്രവര്‍ത്തകനുമായ വി.എം.സുരേഷും, വിരമിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ എം.പദ്മനാഭനും അടങ്ങുന്നതാണ് സമിതി. ഇത് സംബന്ധിച്ച് മെയ് 28ന് 65/ 2020 ഐ ആന്‍ഡ് പിആര്‍ നമ്പരായി സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. സംഘടനയുമായി ആശയവിനിമയം പോലും നടത്താതെയുളള ഈ തീരുമാനം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് സാധാരണയായി ഇത്തരം സമിതികളില്‍ അംഗങ്ങളാകേണ്ടത്.  

കെ.എം ബഷീറിനെ  മദ്യലഹരിയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ ഐഐഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെ രഹസ്യമായി അനുകൂലിച്ച പാര്‍ട്ടി പ്രതത്തിന്റെ പ്രതിനിധിയെയാണ് പെന്‍ഷന്‍ സമിതിയിലേക്ക് സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്ന ആരോപണമാണ് ഉയരുന്നത്. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് അടക്കം രണ്ട് സംസ്ഥാന ഭാരവാഹികള്‍ തിരുവനന്തപുരത്ത് സേവനമനുഷ്ഠിക്കുമ്പോഴാണ് ഒരു കൂടിയാലോചനയുമില്ലാതെ പെന്‍ഷന്‍ സമിതിയും പാര്‍ട്ടി പത്രത്തിന് അടിയറവച്ചത് . ഇതിനായി ഇതുവരെയുള്ള എല്ലാ കീഴ്‌വഴക്കവും സര്‍ക്കാര്‍ അട്ടിമറിച്ചു. 

മാധ്യമങ്ങളുടെ പ്രതിനിധിയായി ഉള്‍പ്പെടുത്തി എം.പദ്മനാഭന്‍ യുണിയന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനല്‍ പ്രതിനിധിയായി മത്സരിച്ച് ഇപ്പോള്‍ വിരമിച്ച മാധ്യമ പ്രവര്‍ത്തകനെയാണെന്നതാണ് ശ്രദ്ധേയം. മാദ്ധ്യമ മേഖലയില്‍ സിപിഎമ്മിന്റെ ഫ്രാക്ഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പല പ്രമുഖരെയും ഒഴിവാക്കിയാണ് സമിതി രൂപീകരിച്ചത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എപ്പോഴും ന്യായീകരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരും പട്ടികയില്‍ നിന്നും പുറത്തായി.

Tags: cpmപെന്‍ഷന്‍മാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.