Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കന്നഡ മനസ്സിലാക്കാനും സംസാരിക്കാനും ‘കലി കന്നഡ’ ഓണ്‍ലൈന്‍ ക്ലാസുകള്‍; പഠനത്തിന് ടൂറിസം മന്ത്രി തുടക്കം കുറിച്ചു

എല്ലാ ദിവസവും കന്നഡ പാഠങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം ആദ്യ രണ്ടു പാഠങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ കന്നഡയിലെ അഭിവാദ്യവും ആമുഖങ്ങളും കന്നഡ സംഭാഷണ ശൈലികളുടെ ഒരു പട്ടികയായിരുന്നു. കൂടാതെ തുടക്കക്കാര്‍ക്കായി കന്നഡ പഠാവലിയും ഉള്‍പ്പെടുത്തി.

Janmabhumi Online by Janmabhumi Online
Jun 18, 2020, 01:22 pm IST
in India
KARNATAKA

KARNATAKA

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കന്നഡ മനസ്സിലാക്കാനും സംസാരിക്കാനും അറിയാത്തവര്‍ക്കായി സംസ്ഥാന കന്നഡ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി. രവി ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചു.  മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ‘കലി കന്നഡ’ എന്ന പേരില്‍ ക്ലാസുകള്‍ ആരംഭിച്ചത്.  

കര്‍ണാടക സ്ഥാനത്തേക്ക് വരുന്നവരെ കന്നഡ ഭാഷ പഠിപ്പിക്കേണ്ടത് സംസ്ഥാനത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചു.  

എല്ലാ ദിവസവും കന്നഡ പാഠങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം ആദ്യ രണ്ടു പാഠങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ കന്നഡയിലെ അഭിവാദ്യവും ആമുഖങ്ങളും കന്നഡ സംഭാഷണ ശൈലികളുടെ ഒരു പട്ടികയായിരുന്നു. കൂടാതെ തുടക്കക്കാര്‍ക്കായി കന്നഡ പഠാവലിയും ഉള്‍പ്പെടുത്തി.  

രാജ്യത്തെ പ്രാദേശിക ഭാഷകള്‍ പലതും അപകടഭീഷണി നേരിടുന്നതായി മന്ത്രി പറഞ്ഞു. കന്നഡ പഠിക്കാന്‍ ആളുകള്‍ക്കിടയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനാണ് ഈ ശ്രമം. ട്വിറ്റര്‍ ക്ലാസ് ഉപയോഗിച്ച് കന്നട ഭാഷയില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നവര്‍ക്ക് പിന്നീട് ഓഫ്ലൈന്‍ ആയി കന്നഡ പഠിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

കുറഞ്ഞത് 100 ദിവസമെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകള്‍ക്കായുള്ള പാഠഭാഗങ്ങള്‍ വകുപ്പ് അധികൃതര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.  

സംസ്ഥാനത്ത് കന്നഡ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലെ സേവനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ ലഭ്യമാക്കണമെന്നും സൈന്‍ബോര്‍ഡുകള്‍ കന്നഡയില്‍ കൂടി തയ്യാറാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയില്‍ ബാങ്കുകളില്‍ കന്നഡയില്‍ വിവരങ്ങള്‍ നല്‍കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതായുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.  

Tags: കര്‍ണ്ണാടകഓണ്‍ലൈന്‍Bengaluru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

India

ഈ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കനത്ത മഴയില്‍ ബംഗളൂരു, മൂന്ന് പേര്‍ മരിച്ചു, വീടുകളും റോഡുകളും വെള്ളത്തില്‍

India

ബെംഗളൂരു മഴയില്‍ മുങ്ങുമ്പോള്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌നേതാക്കള്‍ ബല്ലാരിയില്‍ ആഘോഷത്തിലെന്ന് ബിജെപി

India

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies