Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികൾ വരണ്ട; നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ

കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അനീഷ് അയിലം by അനീഷ് അയിലം
Jun 18, 2020, 12:27 pm IST
in Kerala

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

Tags: pinarayiPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

India

പശ്ചിമേഷ്യയിലെ പ്രവാസികളെ സംരക്ഷിക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് ; പ്രതിപക്ഷ പാർട്ടികളുടെ കിംവദന്തികളുടെ മുനയൊടിച്ച് രൺധീർ ജയ്‌സ്വാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.