Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്ത് വീണ്ടും കൊറോണ ഭീതി; കെഎസ്ആർടിസി ഡ്രൈവർക്കും മൊബൈൽഷോപ്പ് ഉടമയ്‌ക്കും കൊറോണ,ഡ്രൈവറുമായി അടുത്ത് ഇടപഴകിയ മൂന്ന് ജീവനക്കാർ ഒളുവിൽ.

കെഎസ്ആർടിസി ബസ് ഡ്രൈവറായ തൃശൂർ സ്വദേശി 42കാരൻ ജൂൺ 2 ന് ആണ് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:08 pm IST
in Kerala

തിരുവനന്തപുരം: തലസ്ഥാനം വീണ്ടും കൊറോണ ഭീതിയിൽ. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കും നഗരത്തിലെ മൊബൈൽഷോപ്പ് ഉടമയ്‌ക്കും കൊറോണ.ഡ്രൈവറുമായി അടുത്ത് ഇടപഴകിയ മൂന്ന് ജീവനക്കാർ ഒളുവിൽ. വഞ്ചിയൂരിൽ കഴിഞ്ഞദിവസം മരിച്ച ആളുടെ രോഗ ഉറവിടവും കണ്ടെത്താനായില്ല. രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ തമിഴ്‌നാട്ടിൽ നിന്ന് ആളെ കടത്തി എത്തിച്ചതും ഭീതി വർധിപ്പിക്കുന്നു.

കെഎസ്ആർടിസി ബസ് ഡ്രൈവറായ തൃശൂർ സ്വദേശി 42കാരൻ ജൂൺ 2 ന് ആണ് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കാനായി പോലീസും ആരോഗ്യ പ്രവർത്തകരും പാപ്പനംകോട് ഡിപ്പോയിലെത്തി. എന്നാൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തമ്പൂനൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് തെരച്ചിൽ നടത്തുകയാണ്.

നഗരത്തിൽ മൊബൈൽ ഷോപ്പ് നടത്തുന്ന 28 വയസുള്ള മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മെയ് 27 ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാൾ. മണക്കാട് ജംഗ്ഷനിലാണ് ഇയാളുടെ മൊബൈൽ ഷോപ്പ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് സ്രവ പരിശോധന നടത്തിയത്. ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇയാളുടെ കടയിൽ എത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

തലസ്ഥാനത്ത് ഇന്നലെ രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വർക്കല സ്വദേശികളായ 30 വയസ്സുള്ള സ്ത്രീക്കും രണ്ടു വയസുള്ള കുഞ്ഞിനും ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇരുവരും ചെന്നൈയിൽ നിന്ന് ഈ മാസം 14 ന് എത്തിയതാണ്. ജില്ലയിൽ ഇന്നലെ പുതുതായി 929 പേരാണ് നിരീക്ഷണത്തിലായത്. ഇന്നലെ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേർ രോഗമുക്തി നേടി. ജില്ലയിൽ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിൽ ഉണ്ട്.  

വഞ്ചിയൂരിൽ മരിച്ചശേഷം രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ രോഗഉറവിടം കണ്ടെത്താനാകാതെ  ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇയാളുടെ സഞ്ചാരമാർഗമോ ഇയാളുമായി അടുത്ത് ഇടപഴകിയവരെയോ മരണചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെയോ പൂർണമായും തിരിച്ചറിയാനായിട്ടില്ല. ഇതിനിടയിൽ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച 37 പേരെ പോലീസ് എത്തിയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരെ നിരീക്ഷണത്തിൽ പോലും പ്രവേശിപ്പിക്കാതെ സ്ഥാപനത്തിൽ ജോലി ചെയ്യിക്കുകയും മറ്റുള്ളവരുമായി ഒരുമിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കുകയുമായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതും പ്രദേശത്ത് ഭീതി പരത്തുകയാണ്.  

Tags: സംസ്ഥാനകെഎസ്ആര്‍ടിസിdriverCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

തൃശൂരില്‍ ഗോതമ്പുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെ-സ്വിഫ്റ്റ്,45 വയസുവരെ അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.