Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, ഫോണില്ല; അനുഷ ആയിരങ്ങളിലൊരുവള്‍

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

സല്‍ജി.പി.എന്‍ by സല്‍ജി.പി.എന്‍
Jun 16, 2020, 10:19 am IST
in Kerala

കട്ടപ്പന: ഇടുക്കി കട്ടപ്പന വാഴവര കൗന്തി കണിയാംപറമ്പില്‍ അനീഷ് ജയന്റെ മകള്‍, വാഴവര ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനുഷയ്‌ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളേപ്പറ്റി കേട്ടറിവേയുള്ളൂ. അവള്‍ക്ക് അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയോ, ടിവിയോ, മൊബൈലോ ഒന്നുമില്ല. നാലു തൂണില്‍, പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച, വീടെന്നുപോലും പറയാനാവാത്ത ഷെഡ്ഡിനുള്ളില്‍ കഴിയുന്ന അനുഷ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം കിട്ടാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീകമാണ്.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തില്‍ ആയിരങ്ങളാണ് പഠനസൗകര്യം ലഭിക്കാതെ നിരാശരാകുന്നത്. ഇവരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാം ശരിയായെന്ന് അധികൃതര്‍ വീമ്പിളക്കുന്നത്.

വീടിന് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചു സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക് ഷെഡ് നിര്‍മിച്ചാണ് ഭാര്യയും അമ്മയും മക്കളും അടങ്ങുന്ന അനീഷിന്റെ ആറംഗ കുടുംബം കഴിയുന്നത്. കൂലിവേല ചെയ്താണ് അനീഷ് കുടുംബം പോറ്റുന്നത്. സ്ഥലത്തിന്റെ പട്ടയത്തില്‍ ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടിയിട്ടില്ല. ഇതെല്ലാം പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. പട്ടയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അപേക്ഷകളും പരാതികളും നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇവിടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ അവസരത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സ്‌കൂള്‍ അദ്ധ്യാപകരും പിടിഎയും ഉറപ്പു വരുത്തുവാന്‍ എത്തിയപ്പോള്‍ ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. തൊട്ടടുത്ത വീടുകളിലോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ ചെന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ അതിന് പുല്‍മേട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടണം. നിലവില്‍ ഇത് പ്രായോഗികവുമല്ല. ഇതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് അനീഷയും അച്ഛനമ്മമാരും.

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Tags: keralaeducationഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.